<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 21 Aug 2026 16:56:10 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/money" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[വിദേശത്തേക്കുള്ള സംശയാസ്പദമായ പണമിടപാടുകളില്‍ രാജ്യവ്യാപക പരിശോധനയുമായി ആദായനികുതി വകുപ്പ്; 349 സ്ഥാപനങ്ങള്‍ അന്വേഷണ പരിധിയില്‍]]></title>
            <link>https://www.asianetnews.com/news-money/it-department-raids-suspicious-foreign-remittances-349-firms-articleshow-2mlgfwb</link>
            <guid isPermaLink="true">https://www.asianetnews.com/news-money/it-department-raids-suspicious-foreign-remittances-349-firms-articleshow-2mlgfwb</guid>
            <pubDate>Wed, 19 Aug 2026 17:51:08 +0530</pubDate>
            <description><![CDATA[&lt;p&gt;സംശയാസ്പദമായി വിദേശത്തേക്ക് വൻതോതിൽ പണമയക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ രാജ്യവ്യാപകമായി പരിശോധന ആരംഭിച്ച് ആദായനികുതി വകുപ്പ്. കുറഞ്ഞ വിറ്റുവരവ് കാണിക്കുകയോ റിട്ടേൺ ഫയൽ ചെയ്യാതിരിക്കുകയോ ചെയ്യുന്ന ഈ സ്ഥാപനങ്ങൾ കോടികൾ വിദേശത്തേക്ക് അയച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിലവിൽ 394 സ്ഥാപനങ്ങളും 36 പ്രൊഫഷണലുകളും വകുപ്പിന്റെ നിരീക്ഷണത്തിലാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jahcqe2nrcwtxcx75vp27zv1,imgname-tamil-news--27-.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിദേശത്തേക്ക് വന്&zwj; തോതില്&zwj; പണമയക്കുന്ന സ്ഥാപനങ്ങളെ കുരുക്കാന്&zwj; ആദായനികുതി വകുപ്പ്. സംശയാസ്പദമായ ഇത്തരം വിദേശ പണമിടപാടുകള്&zwj; കണ്ടെത്താന്&zwj; രാജ്യവ്യാപകമായി പരിശോധന ആരംഭിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. സ്ഥാപനങ്ങള്&zwj; കാണിക്കുന്ന സാമ്പത്തിക പ്രവര്&zwj;ത്തനങ്ങളും വിദേശത്തേക്ക് അയക്കുന്ന പണവും തമ്മില്&zwj; യാതൊരു പൊരുത്തവുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്&zwj;ന്നാണ് നടപടി. ഇന്നലെ മുതലാണ് പരിശോധനകള്&zwj; തുടങ്ങിയത്. പണമയച്ച സ്ഥാപനങ്ങള്&zwj;, ഇതിന് പിന്നില്&zwj; പ്രവര്&zwj;ത്തിച്ചവര്&zwj;, ഇടപാടുകള്&zwj;ക്ക് സര്&zwj;ട്ടിഫിക്കറ്റ് നല്&zwj;കിയ പ്രൊഫഷണലുകള്&zwj; എന്നിവരാണ് അന്വേഷണപരിധിയില്&zwj; വരുന്നത്.&lt;/p&gt;&lt;h2&gt;സംശയത്തിന് കാരണമെന്ത്?&lt;/h2&gt;&lt;p&gt;കഴിഞ്ഞ മൂന്ന് വര്&zwj;ഷമായി വന്&zwj;തോതില്&zwj; വിദേശത്തേക്ക് പണമയച്ച നിരവധി സ്ഥാപനങ്ങളെ കണ്ടെത്തിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ധനമന്ത്രാലയം നല്&zwj;കുന്ന വിവരമനുസരിച്ച്, ഈ സ്ഥാപനങ്ങളില്&zwj; പലതും ആദായനികുതി റിട്ടേണ്&zwj; ഫയല്&zwj; ചെയ്യാത്തവരോ അല്ലെങ്കില്&zwj; വളരെ ചെറിയ തുക മാത്രം വിറ്റുവരവ് കാണിക്കുന്നവരോ ആണ്. ഇവര്&zwj; കോടിക്കണക്കിന് രൂപ വിദേശത്തേക്ക് അയക്കുന്നതാണ് ഉദ്യോഗസ്ഥരില്&zwj; സംശയം ജനിപ്പിച്ചത്.&lt;/p&gt;&lt;p&gt;ചരക്കുകൂലി, സോഫ്റ്റ്വെയര്&zwj; ഇറക്കുമതി, കണ്&zwj;സള്&zwj;ട്ടിങ് സേവനങ്ങള്&zwj; എന്നിവയ്ക്കാണ് പണം നല്&zwj;കിയത് എന്നാണ് ഈ സ്ഥാപനങ്ങള്&zwj; അവകാശപ്പെടുന്നത്. എന്നാല്&zwj; ഇവരുടെ യഥാര്&zwj;ത്ഥ പ്രവര്&zwj;ത്തനങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തി. പല സ്ഥാപനങ്ങളും അവര്&zwj; നല്&zwj;കിയ മേല്&zwj;വിലാസത്തിലല്ല പ്രവര്&zwj;ത്തിക്കുന്നതെന്നും പരിശോധനയില്&zwj; തെളിഞ്ഞു.&lt;/p&gt;&lt;h2&gt;വ്യാജ ചാരിറ്റബിള്&zwj; ട്രസ്റ്റുകളുമായുള്ള ബന്ധം&lt;/h2&gt;&lt;p&gt;വ്യാജ സംഭാവനകളുടെ മറവില്&zwj; സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ചില വ്യാജ ചാരിറ്റബിള്&zwj; ട്രസ്റ്റുകളില്&zwj; നടത്തിയ പരിശോധനകളും ഈ അന്വേഷണത്തിലേക്ക് വഴിതെളിച്ചു. വിദേശത്തേക്ക് പണം കടത്തുന്ന രാജ്യവ്യാപകമായ ഒരു വലിയ ശൃംഖലയെ തന്നെ ഇതിലൂടെ കണ്ടെത്താന്&zwj; ഉദ്യോഗസ്ഥര്&zwj;ക്ക് കഴിഞ്ഞു.&lt;/p&gt;&lt;h2&gt;നിരീക്ഷണത്തില്&zwj; 394 സ്ഥാപനങ്ങളും 36 പ്രൊഫഷണലുകളും&lt;/h2&gt;&lt;p&gt;കടലാസ് കമ്പനികള്&zwj;, അതിന് പിന്നില്&zwj; പ്രവര്&zwj;ത്തിക്കുന്നവര്&zwj;, ഫോം 15സിബി നല്&zwj;കിയ പ്രൊഫഷണലുകള്&zwj; എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവില്&zwj; അന്വേഷണം പുരോഗമിക്കുന്നത്. അതിര്&zwj;ത്തി സംസ്ഥാനങ്ങളിലെ 117 സ്ഥാപനങ്ങള്&zwj; ഉള്&zwj;പ്പെടെ 394 സ്ഥാപനങ്ങളും 36 പ്രൊഫഷണലുകളുമാണ് ഇപ്പോള്&zwj; വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/it-department-raids-suspicious-foreign-remittances-349-firms-articleshow-2mlgfwb"/>
        </item>
        <item>
            <title><![CDATA[വില കുത്തനെ ഉയരുന്നു; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ]]></title>
            <link>https://www.asianetnews.com/money-economy/prices-soaring-central-government-to-import-10-lakh-metric-tonnes-of-sugar-articleshow-375lhpy</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/prices-soaring-central-government-to-import-10-lakh-metric-tonnes-of-sugar-articleshow-375lhpy</guid>
            <pubDate>Thu, 20 Aug 2026 21:19:17 +0530</pubDate>
            <description><![CDATA[&lt;p&gt;രണ്ടു മാസത്തിനിടെയാണ് കേരളത്തിലെ പഞ്ചസാര വിലക്കയറ്റമുണ്ടായത്. എഥനോൾ നയവും പഞ്ചസാര വില വർധനവിന് കാരണമായി എന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx01nvqhfejevdxmd4g5yn5v,imgname-sugar-health-risks-1783486934769.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം&amp;nbsp;മെട്രിക്&amp;nbsp;ടൺ അസംസ്&zwnj;കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ. പരിമിത കാലത്തേക്ക് തീരുവ രഹിത ഇറക്കുമതിക്കാണ് അനുമതി. രണ്ടു മാസത്തിനിടെ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയർന്നിരുന്നു. ഓണക്കാലത്ത് കേരളത്തിൽ പഞ്ചസാരയുടെ വില കിലോക്ക് 59 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. ഇത് സർവകാല റെക്കോർഡ് വിലയാണ്. രണ്ടു മാസത്തിനിടെയാണ് കേരളത്തിലെ പഞ്ചസാര വിലക്കയറ്റമുണ്ടായത്. എഥനോൾ നയവും പഞ്ചസാര വില വർധനവിന് കാരണമായി എന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/money-economy/prices-soaring-central-government-to-import-10-lakh-metric-tonnes-of-sugar-articleshow-375lhpy"/>
        </item>
        <item>
            <title><![CDATA[സ്വർണ വിലയിൽ വീണ്ടും കുതിപ്പ്; 2 ദിവസം കൊണ്ട് കൂടിയത് പവന് 4040 രൂപ, ഇന്നത്തെ നിരക്കുകളറിയാം]]></title>
            <link>https://www.asianetnews.com/gold-jewellery/gold-rate-surge-kerala-price-soars-by-rs-4040-per-pavan-in-2-days-articleshow-6hebtdx</link>
            <guid isPermaLink="true">https://www.asianetnews.com/gold-jewellery/gold-rate-surge-kerala-price-soars-by-rs-4040-per-pavan-in-2-days-articleshow-6hebtdx</guid>
            <pubDate>Fri, 21 Aug 2026 10:52:49 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 880 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,17,680 രൂപയായി. വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvzb1hmjawws77543sg2x055,imgname-gold-rate-main-1782389458578.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് കൂടിയിരിക്കുന്നത്. പവന്റെ വിലയിൽ കണക്കാക്കുമ്പോൾ 880 രൂപയാണ് വരുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,710 രൂപയായെന്നും ഒരു പവൻ സ്വർണത്തിന് 1,17,680 രൂപയായതായും കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 395 രൂപയാണ് ഒറ്റയടിക്ക് കൂടിയിരുന്നത്. പവനിൽ കണക്കു കൂട്ടുമ്പോൾ ഇത് 3160 രൂപയാണ്. ഇന്നലെ സ്വർണം ഒരു ഗ്രാമിന് 14,600 രൂപയും പവന് 1,16,800 രൂപയുമായിരുന്നു വില. ഇന്ന് വെള്ളി വിലയിലും വർധനവുണ്ടായി. 1 ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാമിന് 2550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.&lt;/p&gt;&lt;h2&gt;കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ&lt;/h2&gt;&lt;p&gt;ഓഗസ്റ്റ് 21- 1,17,680 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 20- 1,16,800 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 19- 1,13,640 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 18- 1,14,320 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 17- 1,14,160 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 16- 1,13,760 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 15- 1,13,760 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 13- രാവിലെ 1,13,760 രൂപ|ഉച്ചയ്ക്ക് 1,12,640 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 12- 1,13,560 രൂപ&lt;/p&gt;&lt;p&gt;ഓ​ഗസ്റ്റ് 11- രാവിലെ- 1,13,7600 രൂപ | വൈകീട്ട് 1,12,800 രൂപ&lt;/p&gt;&lt;p&gt;ഓ​ഗസ്റ്റ് 10- 1,11,440 രൂപ&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/gold-jewellery/gold-rate-surge-kerala-price-soars-by-rs-4040-per-pavan-in-2-days-articleshow-6hebtdx"/>
        </item>
        <item>
            <title><![CDATA['നെറ്റ്ഫ്‌ലിക്‌സിലേക്ക് പോകേണ്ട'; കണ്ടന്റ് ക്രിയേറ്റർമാർക്ക് വേണ്ടി കോടികള്‍ എറിഞ്ഞ് യൂട്യൂബ്, ഒപ്പം മുന്നറിയിപ്പും]]></title>
            <link>https://www.asianetnews.com/companies/youtube-vs-netflix-war-over-top-creators-explained-articleshow-7l6s7zv</link>
            <guid isPermaLink="true">https://www.asianetnews.com/companies/youtube-vs-netflix-war-over-top-creators-explained-articleshow-7l6s7zv</guid>
            <pubDate>Thu, 20 Aug 2026 16:07:54 +0530</pubDate>
            <description><![CDATA[&lt;p&gt;ഓണ്&zwj;ലൈന്&zwj; വിനോദ രംഗത്ത് യൂട്യൂബും നെറ്റ്ഫ്&zwnj;ലിക്&zwnj;സും തമ്മില്&zwj; കടുത്ത മത്സരം ആരംഭിച്ചിരിക്കുകയാണ്. ജനപ്രിയ കണ്ടന്റ് ക്രിയേറ്റര്&zwj;മാരെ സ്വന്തമാക്കാന്&zwj; നെറ്റ്ഫ്&zwnj;ലിക്&zwnj;സ് ശ്രമിക്കുമ്പോള്&zwj;, ദശലക്ഷക്കണക്കിന് ഡോളർ വാഗ്ദാനം ചെയ്ത് അവരെ നിലനിർത്താൻ യൂട്യൂബ് പ്രതിരോധം തീർക്കുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fbyypedaaw9hz6jkftw08r,imgname-youtube--netflix-1787222260427.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓണ്&zwj;ലൈന്&zwj; വിനോദ രംഗത്ത് വമ്പന്&zwj; പോരിന് തുടക്കമിട്ട് ടെക് ഭീമന്മാരായ യൂട്യൂബും നെറ്റ്ഫ്&zwnj;ലിക്&zwnj;സും. ഏറ്റവും ജനപ്രിയരായ കണ്ടന്റ് ക്രിയേറ്റര്&zwj;മാരെ സ്വന്തമാക്കാന്&zwj; നെറ്റ്ഫ്&zwnj;ലിക്&zwnj;സ് ശ്രമം ഊര്&zwj;ജ്ജിതമാക്കിയതോടെയാണ് പ്രതിരോധവുമായി യൂട്യൂബ് രംഗത്തെത്തിയിരിക്കുന്നത്. നെറ്റ്ഫ്&zwnj;ലിക്&zwnj;സിലേക്ക് പോകാതിരിക്കാന്&zwj; ദശലക്ഷക്കണക്കിന് ഡോളറാണ് യൂട്യൂബ് പ്രമുഖ ക്രിയേറ്റര്&zwj;മാര്&zwj;ക്ക് വാഗ്ദാനം ചെയ്യുന്നത്.&lt;/p&gt;&lt;h2&gt;ഓഫറുകള്&zwj;ക്കൊപ്പം കടുത്ത മുന്നറിയിപ്പും!&lt;/h2&gt;&lt;p&gt;യൂട്യൂബില്&zwj; മാത്രം വീഡിയോകള്&zwj; എക്&zwnj;സ്&zwnj;ക്ലൂസീവായി പോസ്റ്റ് ചെയ്യുന്നവര്&zwj;ക്കാണ് വമ്പന്&zwj; തുക യൂട്യൂബ് ഓഫര്&zwj; ചെയ്യുന്നത്. ചില പ്രോഗ്രാമുകള്&zwj;ക്ക് നേരിട്ട് പണം മുടക്കിയും, വന്&zwj;കിട ബ്രാന്&zwj;ഡ് പരസ്യങ്ങളുടെ വിഹിതം നല്&zwj;കിയുമാണ് ഇവരെ നിലനിര്&zwj;ത്താന്&zwj; യൂട്യൂബ് ശ്രമിക്കുന്നത്. എന്നാല്&zwj; യൂട്യൂബിന്റെ ഓഫര്&zwj; നിരസിച്ച് നെറ്റ്ഫ്&zwnj;ലിക്&zwnj;സുമായി കരാറിലെത്തുന്നവര്&zwj;ക്ക് കൃത്യമായ മുന്നറിയിപ്പും കമ്പനി നല്&zwj;കുന്നുണ്ട്.&lt;/p&gt;&lt;p&gt;നെറ്റ്ഫ്&zwnj;ലിക്&zwnj;സിലും ഒരേസമയം വീഡിയോ പോസ്റ്റ് ചെയ്താല്&zwj;, യൂട്യൂബിന്റെ ഔദ്യോഗിക പ്രചാരണങ്ങളിലോ പ്രത്യേക പരിപാടികളിലോ അത്തരം ക്രിയേറ്റര്&zwj;മാരെ ഉള്&zwj;പ്പെടുത്തില്ല. വന്&zwj;കിട ബ്രാന്&zwj;ഡ് ക്യാമ്പയിനുകളില്&zwj; നിന്ന് ലഭിക്കേണ്ട ഭീമമായ വരുമാനവിഹിതം ഇവര്&zwj;ക്ക് നിഷേധിക്കും. ഒരേ വീഡിയോ മറ്റ് പ്ലാറ്റ്ഫോമുകളില്&zwj; വരുന്നത് യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തെ ബാധിക്കുമെന്നും യൂട്യൂബ് വ്യക്തമാക്കുന്നു.&lt;/p&gt;&lt;h2&gt;എന്തുകൊണ്ട് നെറ്റ്ഫ്&zwnj;ലിക്&zwnj;സ്?&lt;/h2&gt;&lt;p&gt;നിലവില്&zwj; 32.5 കോടിയിലധികം വരിക്കാരുള്ള നെറ്റ്ഫ്&zwnj;ലിക്&zwnj;സ്, ചെറുപ്പക്കാരായ പ്രേക്ഷകരെ ആകര്&zwj;ഷിക്കാനാണ് യൂട്യൂബ് താരങ്ങളെ ലക്ഷ്യമിടുന്നത്. അലന്&zwj; ചിക്കിന്&zwj; ചൗ , നിക്ക് ദി ജിയോവാനി തുടങ്ങിയ പ്രമുഖ യൂട്യൂബര്&zwj;മാര്&zwj;ക്ക് കോടികള്&zwj; നല്&zwj;കി അവരുടെ വീഡിയോകള്&zwj; നെറ്റ്ഫ്&zwnj;ലിക്&zwnj;സിലും ഒരേസമയം സ്ട്രീം ചെയ്യുന്നുണ്ട്. തങ്ങള്&zwj; നിര്&zwj;മ്മിക്കുന്ന വീഡിയോകള്&zwj;ക്ക് അധികമായി കോടികള്&zwj; ലഭിക്കുന്നതും പുതിയൊരു പ്രേക്ഷക സമൂഹത്തിലേക്ക് എത്താന്&zwj; കഴിയുന്നതും ക്രിയേറ്റര്&zwj;മാരെ നെറ്റ്ഫ്&zwnj;ലിക്&zwnj;സിലേക്ക് ആകര്&zwj;ഷിക്കുന്നു.&lt;/p&gt;&lt;h2&gt;നെറ്റ്ഫ്&zwnj;ലിക്&zwnj;സിന്റെ 'പണികള്&zwj;'!&lt;/h2&gt;&lt;p&gt;എങ്കിലും ചില പ്രമുഖ യൂട്യൂബര്&zwj;മാര്&zwj; നെറ്റ്ഫ്&zwnj;ലിക്&zwnj;സിന്റെ ഓഫര്&zwj; വേണ്ടെന്നുവെച്ചിട്ടുണ്ട്. വീഡിയോകള്&zwj; റിലീസ് ചെയ്യുന്നതിന് ദിവസങ്ങള്&zwj;ക്ക് മുന്&zwj;പേ നെറ്റ്ഫ്&zwnj;ലിക്&zwnj;സിന് നല്&zwj;കണം എന്നതാണ് ഇതിന്റെ പ്രധാന കാരണം.വീഡിയോകളില്&zwj; ഉള്&zwj;പ്പെടുത്തിയിരിക്കുന്ന ചില സ്വകാര്യ ബ്രാന്&zwj;ഡ് സ്&zwnj;പോണ്&zwj;സര്&zwj;ഷിപ്പുകള്&zwj; നീക്കം ചെയ്യാന്&zwj; നെറ്റ്ഫ്&zwnj;ലിക്&zwnj;സ് ആവശ്യപ്പെടുന്നതും ക്രിയേറ്റര്&zwj;മാരെ ചൊടിപ്പിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;മാറുന്ന ഒടിടി യുദ്ധം&lt;/h2&gt;&lt;p&gt;ഒരു കാലത്ത് വന്&zwj;കിട സിനിമകള്&zwj;ക്കും വെബ് സീരീസുകള്&zwj;ക്കുമായി നെറ്റ്ഫ്&zwnj;ലിക്&zwnj;സും, ജനങ്ങളുടെ സ്വന്തം വീഡിയോകള്&zwj;ക്കായി യൂട്യൂബും വെവ്വേറെ സാമ്രാജ്യങ്ങള്&zwj; ഭരിച്ചിരുന്നെങ്കില്&zwj; ഇന്ന് ആ അതിര്&zwj;വരമ്പുകള്&zwj; മാഞ്ഞുപോയിരിക്കുന്നു. സ്മാര്&zwj;ട്ട് ടിവികളിലൂടെ ഏറ്റവുമധികം ആളുകള്&zwj; കാണുന്ന സ്ട്രീമിങ് സേവനമായി യൂട്യൂബ് മാറിയപ്പോള്&zwj;, നെറ്റ്ഫ്&zwnj;ലിക്&zwnj;സ് യൂട്യൂബ് താരങ്ങളെ സ്വന്തമാക്കാന്&zwj; നെട്ടോട്ടമോടുകയാണ്. മുമ്പ് ടിക് ടോക് തരംഗമായപ്പോഴും സമാനമായി യൂട്യൂബ് ഷോര്&zwj;ട്&zwnj;സ് അവതരിപ്പിച്ച് കമ്പനി പ്രതിരോധിച്ചിരുന്നു. എന്നാല്&zwj; ഇത്തവണ നെറ്റ്ഫ്&zwnj;ലിക്&zwnj;സിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്&zwj; സിഇഒ നീല്&zwj; മോഹന്റെ നേതൃത്വത്തില്&zwj; പണമെറിഞ്ഞുള്ള കളി തന്നെയാണ് യൂട്യൂബ് പുറത്തെടുക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/youtube-vs-netflix-war-over-top-creators-explained-articleshow-7l6s7zv"/>
        </item>
        <item>
            <title><![CDATA[സെപ്‌റ്റോയില്‍ നിന്ന് ചെറിയ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പണി കിട്ടും; ഫ്രീ ഡെലിവറിക്ക് ഇനി 199 രൂപയുടെ പര്‍ച്ചേസ് നിര്‍ബന്ധം]]></title>
            <link>https://www.asianetnews.com/money/zepto-raises-minimum-order-value-for-free-delivery-to-199-rupees-articleshow-aw4fkaf</link>
            <guid isPermaLink="true">https://www.asianetnews.com/money/zepto-raises-minimum-order-value-for-free-delivery-to-199-rupees-articleshow-aw4fkaf</guid>
            <pubDate>Wed, 19 Aug 2026 17:57:55 +0530</pubDate>
            <description><![CDATA[&lt;p&gt;സൗജന്യ ഡെലിവറിക്കുള്ള കുറഞ്ഞ ഓര്&zwj;ഡര്&zwj; തുക 149 രൂപയില്&zwj; നിന്ന് 199 രൂപയായി ഉയര്&zwj;ത്തി സെപ്&zwnj;റ്റോ. ഇതില്&zwj; താഴെയുള്ള ഓര്&zwj;ഡറുകള്&zwj;ക്ക് 30 രൂപ ഡെലിവറി ചാര്&zwj;ജ് ഈടാക്കും. വരുമാനം വര്&zwj;ധിപ്പിക്കാനും എതിരാളികളായ സ്വിഗ്ഗി, ബ്ലിങ്കിറ്റ് എന്നിവരുമായി നിരക്കുകള്&zwj; തുല്യമാക്കാനുമാണ് ഈ മാറ്റം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k0zsdta8tppscgmd9zvnr0dq,imgname-tamil-news---2025-07-25t084812.741-1753413511496.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൗജന്യ ഡെലിവറിക്കുള്ള കുറഞ്ഞ ഓര്&zwj;ഡര്&zwj; തുക കുത്തനെ കൂട്ടി സെപ്&zwnj;റ്റോ. മുമ്പ് 149 രൂപയുടെ സാധനങ്ങള്&zwj; വാങ്ങിയാല്&zwj; ഫ്രീ ഡെലിവറി ലഭിച്ചിരുന്നെങ്കില്&zwj;, ഇനി മുതല്&zwj; കുറഞ്ഞത് 199 രൂപയ്&zwnj;ക്കെങ്കിലും പര്&zwj;ച്ചേസ് ചെയ്യണം. ഇതോടെ സെപ്&zwnj;റ്റോയും എതിരാളികളായ സ്വിഗ്ഗി ഇന്&zwj;സ്റ്റാമാര്&zwj;ട്ട്, ബ്ലിങ്കിറ്റ് എന്നിവരുടെ നിരക്കുകള്&zwj;ക്ക് ഒപ്പമെത്തി. ഈ പ്ലാറ്റ്ഫോമുകളിലും ഫ്രീ ഡെലിവറി ലഭിക്കണമെങ്കില്&zwj; സമാനമായ തുകയ്ക്ക് ഓര്&zwj;ഡര്&zwj; ചെയ്യണം.&lt;/p&gt;&lt;p&gt;കഴിഞ്ഞ വര്&zwj;ഷമാണ് സെപ്&zwnj;റ്റോ സൗജന്യ ഡെലിവറിക്കുള്ള പരിധി 99 രൂപയില്&zwj; നിന്ന് 149 രൂപയായി ഉയര്&zwj;ത്തിയത്. ഇപ്പോള്&zwj; വീണ്ടും തുക വര്&zwj;ധിപ്പിച്ചതോടെ ചെറിയ ഓര്&zwj;ഡറുകള്&zwj;ക്ക് ഉപഭോക്താക്കള്&zwj; കൂടുതല്&zwj; പണം നല്&zwj;കേണ്ടി വരും.&lt;/p&gt;&lt;h2&gt;30 രൂപ ഡെലിവറി ചാര്&zwj;ജ്&lt;/h2&gt;&lt;p&gt;199 രൂപയില്&zwj; താഴെയുള്ള ഓര്&zwj;ഡറുകള്&zwj;ക്ക് 30 രൂപയാണ് സെപ്&zwnj;റ്റോ ഇപ്പോള്&zwj; ഡെലിവറി ചാര്&zwj;ജായി ഈടാക്കുന്നത്. അതായത്, നിങ്ങള്&zwj; 49 രൂപയുടെ ഒരു സാധനം മാത്രം വാങ്ങുകയാണെങ്കില്&zwj;, 30 രൂപ ഡെലിവറി ഫീസും ചേര്&zwj;ത്ത് മൊത്തം 79 രൂപ നല്&zwj;കേണ്ടി വരും. അധിക തുക ഒഴിവാക്കാനും ഫ്രീ ഡെലിവറി ലഭിക്കാനും ഉപഭോക്താക്കള്&zwj; ഇനി കൂടുതല്&zwj; സാധനങ്ങള്&zwj; കാര്&zwj;ട്ടിലേക്ക് ചേര്&zwj;ക്കേണ്ടി വരും.&lt;/p&gt;&lt;p&gt;തിരക്കേറിയ സമയങ്ങളില്&zwj; ഫ്രീ ഡെലിവറി ലഭിക്കാനുള്ള ഈ കുറഞ്ഞ പരിധി 299 രൂപ വരെയായി ഉയരാനും സാധ്യതയുണ്ട്.&lt;/p&gt;&lt;h2&gt;എന്തിനാണ് ഈ മാറ്റം?&lt;/h2&gt;&lt;p&gt;ഓരോ ഓര്&zwj;ഡറില്&zwj; നിന്നുമുള്ള വരുമാനം വര്&zwj;ധിപ്പിക്കുക, അതുവഴി സാമ്പത്തിക നഷ്ടം കുറയ്ക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. കൊട്ടക് ഇന്&zwj;സ്റ്റിറ്റിയൂഷണല്&zwj; ഇക്വിറ്റീസിന്റെ റിപ്പോര്&zwj;ട്ട് പ്രകാരം, സാമ്പത്തിക ബാധ്യതകള്&zwj; കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുത്ത നഗരങ്ങളിലും പിന്&zwj;കോഡുകളിലും സെപ്&zwnj;റ്റോ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.&lt;/p&gt;&lt;p&gt;പെട്ടെന്നുള്ള ആവശ്യങ്ങള്&zwj;ക്ക് ചെറിയ ഓര്&zwj;ഡറുകള്&zwj; ചെയ്യുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കള്&zwj; സെപ്&zwnj;റ്റോയ്ക്കുണ്ട്. ഡെലിവറി ചാര്&zwj;ജ് ഒഴിവാക്കാന്&zwj; ആളുകള്&zwj; കൂടുതല്&zwj; സാധനങ്ങള്&zwj; ഒന്നിച്ചു വാങ്ങാന്&zwj; ഇത് കാരണമായേക്കാം. അതേസമയം, ഉയര്&zwj;ന്ന ഫ്രീ ഡെലിവറി പരിധി ചെറിയ ഓര്&zwj;ഡറുകള്&zwj; ചെയ്യുന്ന സാധാരണക്കാരെ അകറ്റാനും സാധ്യതയുണ്ട്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/money/zepto-raises-minimum-order-value-for-free-delivery-to-199-rupees-articleshow-aw4fkaf"/>
        </item>
        <item>
            <title><![CDATA[ഓണക്കാലത്ത് അടിച്ച് കയറി സ്വർണ വില, ഒറ്റയടിക്ക് കൂടിയത് 3160 രൂപ; ഇന്നത്തെ നിരക്കുകളറിയാം]]></title>
            <link>https://www.asianetnews.com/gold-jewellery/gold-price-drops-slightly-kerala-22-karat-gram-pavan-rates-articleshow-dgl0ygn</link>
            <guid isPermaLink="true">https://www.asianetnews.com/gold-jewellery/gold-price-drops-slightly-kerala-22-karat-gram-pavan-rates-articleshow-dgl0ygn</guid>
            <pubDate>Thu, 20 Aug 2026 10:28:26 +0530</pubDate>
            <description><![CDATA[സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. ഓണക്കാലം അടുത്തിരിക്കെ വില വർധിച്ചത് സ്വർണം വാങ്ങാനൊരുങ്ങുന്നവർക്ക് തിരിച്ചടിയായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn3npq6b2z63tysdhm29mes8,imgname-gold-rate-today-india-mcx-gold-price-rise-middle-east-tension-us-iran-dollar-impact-silver-fall-0202-1775018663115.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 395 രൂപയാണ് ഒറ്റയടിക്ക് കൂടിയിരിക്കുന്നത്. പവനിൽ കണക്കു കൂട്ടുമ്പോൾ ഇത് 3160 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 14,600 രൂപയും പവന് 1,16,800 രൂപയും ആയതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിനുണ്ടായ വിലക്കയറ്റമാണ് കേരളത്തിലും സ്വർണ വിപണിയിൽ പ്രതിഫലിച്ചത്. എന്നാൽ, കേരളത്തെ സംബന്ധിച്ച് ഓണക്കാലം അടുക്കുന്നതോടെ ഈ വില വർധനവ് സ്വർണം വാങ്ങുന്നവർക്ക് അത്ര ശുഭകരമല്ല. സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് കേരളത്തിൽ 1 ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് വില വരുന്നത്.&lt;/p&gt;&lt;h2&gt;കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ&lt;/h2&gt;&lt;p&gt;ഓഗസ്റ്റ് 20- 1,16,800 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 19- 1,13,640 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 18- 1,14,320 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 17- 1,14,160 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 16- 1,13,760 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 15- 1,13,760 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 13- രാവിലെ 1,13,760 രൂപ|ഉച്ചയ്ക്ക് 1,12,640 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 12- 1,13,560 രൂപ&lt;/p&gt;&lt;p&gt;ഓ​ഗസ്റ്റ് 11- രാവിലെ- 1,13,7600 രൂപ | വൈകീട്ട് 1,12,800 രൂപ&lt;/p&gt;&lt;p&gt;ഓ​ഗസ്റ്റ് 10- 1,11,440 രൂപ&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/gold-jewellery/gold-price-drops-slightly-kerala-22-karat-gram-pavan-rates-articleshow-dgl0ygn"/>
        </item>
        <item>
            <title><![CDATA[പേഴ്‌സണൽ ലോണുകൾ വേണ്ട, പകരം കയ്യിലെ സ്വർണം മതി; പണയം വെച്ച് ഇന്ത്യക്കാർ നേടിയത് റെക്കോർഡ് വളർച്ച!]]></title>
            <link>https://www.asianetnews.com/news-money/nbfc-gold-loans-in-india-surge-by-70-percent-as-borrowing-habits-shift-articleshow-fhqhu2e</link>
            <guid isPermaLink="true">https://www.asianetnews.com/news-money/nbfc-gold-loans-in-india-surge-by-70-percent-as-borrowing-habits-shift-articleshow-fhqhu2e</guid>
            <pubDate>Wed, 19 Aug 2026 15:06:11 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിൽ സ്വർണ്ണ വായ്പയെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ്. അടിയന്തര ആവശ്യങ്ങൾക്ക് പുറമെ വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ ആസൂത്രിത ചെലവുകൾക്കായും ആളുകൾ സ്വർണം ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഡിജിറ്റലൈസേഷനും സ്വർണ്ണ വില വർധനവും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvwfd5ee6v62fd8d1fghqype,imgname-red-and-black-retro-landscape-youtube-thumbnail-background--4--1782293370318.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഇന്ത്യക്കാരെ സംബന്ധിച്ച് സ്വർണം എന്നത് ആഡംബര ആഭരണങ്ങളോ അല്ലെങ്കിൽ അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തെടുക്കുന്ന സാമ്പത്തിക ഉപകരണമോ മാത്രമായിരുന്നു. എന്നാൽ ആ ചിന്താഗതിയിൽ വലിയ മാറ്റമാണ് ഇപ്പോൾ സംഭവിക്കുന്നത്. കയ്യിലുള്ള സ്വർണം കൃത്യമായി പ്ലാൻ ചെയ്ത് ആവശ്യങ്ങൾക്കായി വായ്പയാക്കി മാറ്റുന്നവരുടെ എണ്ണം ഇന്ത്യയിൽ കുത്തനെ ഉയരുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കോർപ്പറേഷനുകൾ (NBFC) വഴി വിതരണം ചെയ്യുന്ന സ്വർണ്ണ വായ്പകളിൽ 2026 ജൂൺ മാസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനത്തോളമാണ് വളർച്ചയുണ്ടായിട്ടുള്ളത്. മൊത്തത്തിലുള്ള റീട്ടെയിൽ വായ്പാ വളർച്ച 20.3% ആയിരിക്കുമ്പോഴാണ് ഗോൾഡ് ലോണുകളിലെ ഈ മുന്നേറ്റം.&lt;/p&gt;&lt;p&gt;മുൻപൊക്കെ പെട്ടെന്നുണ്ടാകുന്ന മെഡിക്കൽ ചെലവുകൾക്കോ സാമ്പത്തിക പ്രതിസന്ധികൾക്കോ മാത്രമായിരുന്നു ആളുകൾ സ്വർണം പണയം വെച്ചിരുന്നത്. എന്നാൽ ഇന്ന് കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ് ആവശ്യങ്ങൾ, മറ്റ് മുൻകൂട്ടി നിശ്ചയിച്ച ചെലവുകൾ എന്നിവയ്ക്കായി ആളുകൾ സ്വർണ്ണ വായ്പകളെ ആശ്രയിക്കുന്നു. മാത്രമല്ല, ക്രെഡിറ്റ് സ്കോർ കുറവുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും പേഴ്സണൽ ലോണുകളേക്കാൾ എളുപ്പത്തിൽ ലഭിക്കുന്നത് സ്വന്തം കൈയ്യിലുള്ള സ്വർണം ഈടായി നൽകുന്ന വായ്പകളാണ്. ഡിജിറ്റൽ സംവിധാനങ്ങൾ വന്നതോടെ വളരെ വേഗത്തിൽ കുറഞ്ഞ രേഖകൾ മാത്രം നൽകി വായ്പ നേടാനാകും.&lt;/p&gt;&lt;p&gt;വിപണിയിൽ സ്വർണത്തിന് വില വർദ്ധിച്ചതോടെ, അതേ അളവിലുള്ള സ്വർണം നൽകി മുൻപത്തേക്കാൾ ഉയർന്ന തുക വായ്പയായി ലഭിക്കാൻ തുടങ്ങിയതും ഗോൾഡ് ലോണുകളുടെ സ്വീകാര്യത വർധിപ്പിച്ചു. വൻകിട നഗരങ്ങളിൽ മാത്രമല്ല, ഗ്രാമീണ മേഖലകളിലും ചെറുകിട നഗരങ്ങളിലും വായ്പാ സ്ഥാപനങ്ങളുടെ സാന്നിധ്യം വർദ്ധിച്ചതോടെ അനാവശ്യ പലിശ ഈടാക്കുന്ന പ്രാദേശിക ബ്ലേഡ് പലിശക്കാരിൽ നിന്ന് മാറി ആളുകൾ ബാങ്കുകളെ ആശ്രയിച്ചു തുടങ്ങിയെന്നതും നല്ല മാറ്റമാണ്.&lt;/p&gt;&lt;p&gt;അതേ സമയം, ഇന്ത്യയിൽ ഗോൾഡ് ലോണുകളോടുള്ള ഈ പുതിയ സമീപനം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണോ എന്ന ചോദ്യമുയർത്തുന്നുണ്ട്. എന്നാൽ, ജനങ്ങൾക്കിടയിൽ ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചുള്ള അവബോധം കൂടിയതും ഡിജിറ്റലൈസേഷൻ വർദ്ധിച്ചതിന്റെ ലക്ഷണവുമായാണ് സാമ്പത്തിക വിദഗ്ദർ ഇതിനെ കാണുന്നത്. അനാവശ്യമായി ലോക്കറുകളിൽ പണം സൂക്ഷിക്കുന്നതിനേക്കാൾ, തങ്ങളുടെ കൈവശമുള്ള സ്വർണം സാമ്പത്തിക വളർച്ചയ്ക്കായി ഉപയോഗിക്കുക എന്ന രീതിയിലേക്ക് ഇന്ത്യൻ കുടുംബങ്ങൾ മാറിക്കഴിഞ്ഞു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/nbfc-gold-loans-in-india-surge-by-70-percent-as-borrowing-habits-shift-articleshow-fhqhu2e"/>
        </item>
        <item>
            <title><![CDATA[ഇന്ത്യൻ ചിപ്പ് സ്റ്റാർട്ടപ്പുകൾക്ക് വൻ ഡിമാൻഡ്; നിക്ഷേപം മൂന്നുമടങ്ങ് കുതിച്ചു]]></title>
            <link>https://www.asianetnews.com/news-money/india-semiconductor-startups-see-record-funding-surge-in-2026-articleshow-g9f5ayx</link>
            <guid isPermaLink="true">https://www.asianetnews.com/news-money/india-semiconductor-startups-see-record-funding-surge-in-2026-articleshow-g9f5ayx</guid>
            <pubDate>Wed, 19 Aug 2026 16:08:35 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിലെ സെമികണ്ടക്ടർ സ്റ്റാർട്ടപ്പുകളിലേക്ക് ആഗോള, ദേശീയ നിക്ഷേപകർ വൻതോതിൽ പണമൊഴുക്കുന്നു. 2026-ൻ്റെ ആദ്യ പകുതിയിൽ തന്നെ നിക്ഷേപം റെക്കോർഡ് ഉയരത്തിലെത്തി. ചിപ്പുകളുടെ വർധിച്ച ആവശ്യകതയും സർക്കാർ പിന്തുണയുമാണ് ഈ കുതിപ്പിന് പിന്നിൽ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k4t82gh6twbbxq8ab0cjfm8k,imgname-semiconductor-1757522510374.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ഇന്ത്യയിലെ സെമികണ്ടക്ടർ സ്റ്റാർട്ടപ്പുകൾക്ക് ആഗോള- ദേശീയ നിക്ഷേപകർക്കിടയിൽ വലിയ സ്വീകാര്യത. രാജ്യം സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മുൻപെങ്ങുമില്ലാത്ത വിധം വലിയ തുകയാണ് ചിപ്പ് മേഖലയിലെ പുതിയ സംരംഭങ്ങൾക്കായി നിക്ഷേപകർ നീക്കിവെക്കുന്നത്. 2026-ൻ്റെ ആദ്യ പകുതിയിൽ ഈ മേഖലയിലെ ശരാശരി നിക്ഷേപ തുക 8.8 മില്യൺ ഡോളറായി (ഏകദേശം 73 കോടി രൂപ) ഉയർന്നതായി ദേശീയ മാധ്യമമായ ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2024 ലെ ശരാശരി നിക്ഷേപത്തേക്കാൾ മൂന്നിരട്ടി വർദ്ധനവാണിത്.&lt;/p&gt;&lt;h2&gt;വർഷങ്ങളായുള്ള നിക്ഷേപക്കണക്കുകൾ ഇങ്ങനെ...&lt;/h2&gt;&lt;p&gt;2022: ആകെ നടന്ന 8 റൗണ്ടുകളിലായി വെറും 1.5 മില്യൺ ഡോളർ മാത്രമാണ് ഈ മേഖലയിൽ നേടിയത്.&lt;/p&gt;&lt;p&gt;2023: തുക കുത്തനെ ഉയർന്ന് 18.2 മില്യൺ ഡോളറിലെത്തി.&lt;/p&gt;&lt;p&gt;2024: 16 നിക്ഷേപ റൗണ്ടുകളിലായി ആകെ തുക 47.9 മില്യൺ ഡോളറായി ഉയർന്നു.&lt;/p&gt;&lt;p&gt;2025: ആകെ 7 നിക്ഷേപ റൗണ്ടുകളിൽ നിന്നായി 61.9 മില്യൺ ഡോളർ നേടി. കുറഞ്ഞ സംരംഭങ്ങൾക്ക് വലിയ തുക നിക്ഷേപമായി ലഭിക്കുന്ന രീതിയാണ് ഇവിടെ കണ്ടത്.&lt;/p&gt;&lt;p&gt;2026 (ആദ്യ പകുതി): ചരിത്ര റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് 13 റൗണ്ടുകളിൽ നിന്നായി 76.8 മില്യൺ ഡോളറാണ് സ്റ്റാർട്ടപ്പുകൾ നേടിയത്. 2025-ൽ ലഭിച്ച ആകെ തുകയുടെ 81% ത്തോളം 2026-ൻ്റെ ആദ്യ പകുതിയിലെ മാത്രം നിക്ഷേപമായി.&lt;/p&gt;&lt;h2&gt;എന്തുകൊണ്ട് ഈ മാറ്റം?&lt;/h2&gt;&lt;p&gt;സ്മാർട്ട്ഫോണുകൾ മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെയുള്ള ഉൽപ്പന്നങ്ങളിൽ ചിപ്പുകളുടെ ഉപയോഗം അത്യന്താപേക്ഷിതമായി മാറിയതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും സ്വന്തമായി സെമികണ്ടക്ടർ നിർമ്മിക്കാനും ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് കേന്ദ്രസർക്കാർ പിന്തുണയും നൽകുന്നുണ്ട്. ആഗോളതലത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ ഇന്ത്യൻ ചിപ്പ് സ്റ്റാർട്ടപ്പുകൾക്ക് സാധിക്കുമെന്ന പൂർണ ആത്മവിശ്വാസത്തിലാണ് നിലവിൽ നിക്ഷേപകർ. ഇതേ ഗതിയിൽ തുടരുകയാണെങ്കിൽ 2026 എന്ന വർഷം ഇന്ത്യൻ സെമികണ്ടക്ടർ മേഖലയിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറും.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/india-semiconductor-startups-see-record-funding-surge-in-2026-articleshow-g9f5ayx"/>
        </item>
        <item>
            <title><![CDATA[ഇഎംഐ അടയ്ക്കാന്‍ മടിയില്ല, സമ്പാദ്യത്തിലും കേമന്മാര്‍; ജെന്‍ സിയുടെ സാമ്പത്തിക ശീലങ്ങള്‍ അറിയാം]]></title>
            <link>https://www.asianetnews.com/news-money/gen-z-financial-habits-emi-and-savings-trends-explained-articleshow-gpxcuu8</link>
            <guid isPermaLink="true">https://www.asianetnews.com/news-money/gen-z-financial-habits-emi-and-savings-trends-explained-articleshow-gpxcuu8</guid>
            <pubDate>Fri, 21 Aug 2026 16:40:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഹോം ക്രെഡിറ്റ് ഇന്ത്യയുടെ പുതിയ പഠനമനുസരിച്ച്, സാധനങ്ങള്&zwj; വാങ്ങാന്&zwj; ക്രെഡിറ്റ് കാര്&zwj;ഡുകളും ഇഎംഐയും ഉപയോഗിക്കുന്നതില്&zwj; മുന്&zwj;പന്തിയിൽ ജെന്&zwj; സി. ചെലവഴിക്കുന്നതില്&zwj; മുന്നിലാണെങ്കിലും സമ്പാദ്യത്തിന്റെ കാര്യത്തിലും മറ്റ് തലമുറകളെ അപേക്ഷിച്ച് ജെന്&zwj; സി തന്നെയാണ് മുന്നില്&zwj;. സ്വന്തമായി വീട്, യാത്ര, ബിസിനസ്സ് എന്നിവയാണ് ഇവരുടെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങള്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw9b19kgrjjaw8z11n9e0q8n,imgname-new-project---2026-06-29t145219.925-1782724994672.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ക്രെഡിറ്റ് കാര്&zwj;ഡുകളും ഇഎംഐയും ഉപയോഗിച്ച് സാധനങ്ങള്&zwj; വാങ്ങുക്കൂട്ടുന്നതിൽ ജെന്&zwj;- സിക്ക് യാതൊരു മടിയുമില്ലെന്ന് പുതിയ പഠന റിപ്പോര്&zwj;ട്ട്. ഹോം ക്രെഡിറ്റ് ഇന്ത്യയുടെ 2026-ലെ 'ദി ഗ്രേറ്റ് ഇന്ത്യന്&zwj; വാലറ്റ്' പഠനത്തിലാണ് ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് ജെന്&zwj; സിയുടെ സാമ്പത്തിക ശീലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്&zwj; പുറത്തുവന്നിരിക്കുന്നത്.&lt;/p&gt;&lt;h2&gt;സാമ്പത്തിക ഭദ്രതയില്&zwj; റെക്കോര്&zwj;ഡ് കുതിപ്പ്&lt;/h2&gt;&lt;p&gt;പഠനത്തില്&zwj; പങ്കെടുത്ത 64 ശതമാനം ജെന്&zwj; സി വിഭാഗക്കാരും പ്രധാനപ്പെട്ട സാധനങ്ങള്&zwj; വാങ്ങാന്&zwj; ക്രെഡിറ്റ് കാര്&zwj;ഡുകളോ ഇഎംഐയോ ആശ്രയിക്കുന്നവരാണ്. പൊതുവായ കണക്കെടുത്താല്&zwj; 62 ശതമാനം പേരും ഇതേ അഭിപ്രായക്കാരാണ്. തങ്ങളുടെ ഭാവി സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ച് ആത്മവിശ്വാസമുണ്ടെന്ന് 63 ശതമാനം പേര്&zwj; പറയുന്നു. ഡിജിറ്റല്&zwj; സംവിധാനങ്ങളും എളുപ്പത്തില്&zwj; ലഭിക്കുന്ന വായ്പകളും ലക്ഷ്യങ്ങള്&zwj; നേടാന്&zwj; സഹായിക്കുന്നതായി 82 ശതമാനം പേര്&zwj; വിശ്വസിക്കുന്നു. അടുത്ത അഞ്ച് വര്&zwj;ഷത്തിനുള്ളില്&zwj; തങ്ങളുടെ വ്യക്തിപരമായ സാമ്പത്തിക ലക്ഷ്യങ്ങള്&zwj; കൈവരിക്കാനാകുമെന്ന് 85 ശതമാനം പേര്&zwj;ക്കും ഉറപ്പുണ്ട്. തങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് 87 ശതമാനം പേരും.&lt;/p&gt;&lt;h2&gt;ചെലവില്&zwj; പിന്നില്&zwj;, സമ്പാദ്യത്തില്&zwj; മുന്നില്&zwj; ജെന്&zwj; സി&lt;/h2&gt;&lt;p&gt;വീട്ടുചെലവുകള്&zwj; വഹിക്കുന്നതില്&zwj; മുന്നില്&zwj; നില്&zwj;ക്കുന്നത് ജെന്&zwj; എക്&zwnj;സ് വിഭാഗമാണ്. മില്ലേനിയല്&zwj;സ് 68 ശതമാനവും ജെന്&zwj; സി 57 ശതമാനവും വീട്ടുചെലവുകള്&zwj;ക്കായി നല്&zwj;കുന്നു. പുരുഷന്മാര്&zwj; 67 ശതമാനവും സ്ത്രീകള്&zwj; 52 ശതമാനവുമാണ് ഇതിനായി മാറ്റിവെക്കുന്നത്. എന്നാല്&zwj; സമ്പാദ്യത്തിന്റെ കാര്യത്തില്&zwj; ഏറ്റവും മുന്നില്&zwj; ജെന്&zwj; സി (58%) ആണ്. മില്ലേനിയല്&zwj;സ് (53%), ജെന്&zwj; എക്&zwnj;സ് (44%) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്&zwj;. പ്രായം കൂടിയവര്&zwj;ക്ക് കുടുംബഭാരം കൂടുതലുള്ളതാണ് ഈ വ്യത്യാസത്തിന് പ്രധാന കാരണം.&lt;/p&gt;&lt;p&gt;ഇടത്തരം കുടുംബങ്ങളിലെ ശരാശരി മാസവരുമാനം 35,000 രൂപയും അവശ്യ ചെലവുകള്&zwj; 21,000 രൂപയുമാണ്. മെട്രോ നഗരങ്ങളിലാണ് ഏറ്റവും ഉയര്&zwj;ന്ന വരുമാനവും (38,000 രൂപ) ചെലവുമുള്ളത് (22,000 രൂപ). ടയര്&zwj;-1 നഗരങ്ങളില്&zwj; ഇത് യഥാക്രമം 33,000 രൂപയും 20,000 രൂപയുമാണ്.&lt;/p&gt;&lt;h2&gt;സ്വന്തമായൊരു വീട്, പിന്നെ യാത്രകളും&lt;/h2&gt;&lt;p&gt;സ്വന്തമായി ഒരു വീട് വാങ്ങുക എന്നതാണ് പലരുടെയും പ്രധാന ലക്ഷ്യം (31%). സ്ത്രീകളില്&zwj; 40 ശതമാനം പേരും സ്വന്തം വീട് എന്ന ആഗ്രഹമുള്ളവരാണ്. വിനോദങ്ങള്&zwj;ക്കുള്ള ചെലവുകളില്&zwj; പ്രാദേശിക യാത്രകള്&zwj;ക്കാണ് കൂടുതല്&zwj; പേരും (26%) പണം കണ്ടെത്തുന്നത്. 22% ജെന്&zwj; സി പ്രതിനിധികള്&zwj; സിനിമകള്&zwj;ക്കും, 27% പേര്&zwj; ദൂരയാത്രകള്&zwj;ക്കും പുറത്തുനിന്നുള്ള ഭക്ഷണത്തിനുമായി പണം ചെലവാക്കുന്നു.&lt;/p&gt;&lt;p&gt;ചെറുകിട സംരംഭങ്ങള്&zwj; തുടങ്ങാന്&zwj; ആഗ്രഹിക്കുന്നവര്&zwj; 25 ശതമാനമാണ്. ഇതിലും ജെന്&zwj; സി (31%) ആണ് മുന്നില്&zwj; (ജെന്&zwj; എക്&zwnj;സ് - 19%). സ്ത്രീകളെ (20%) അപേക്ഷിച്ച് പുരുഷന്മാരാണ് (26%) ബിസിനസ്സ് ചെയ്യാന്&zwj; കൂടുതല്&zwj; താല്പര്യം കാണിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/gen-z-financial-habits-emi-and-savings-trends-explained-articleshow-gpxcuu8"/>
        </item>
        <item>
            <title><![CDATA[മദ്യകമ്പനികളെ വിടാതെ ഭക്ഷ്യസുരക്ഷാ അതോറിറ്റി; ബ്ലെന്‍ഡേഴ്‌സ് പ്രൈഡും റോയല്‍ സ്റ്റാഗും നിരീക്ഷണത്തില്‍]]></title>
            <link>https://www.asianetnews.com/news-money/fssai-inspects-pernod-ricard-bengaluru-plant-blenders-pride-samples-articleshow-gtgzwlz</link>
            <guid isPermaLink="true">https://www.asianetnews.com/news-money/fssai-inspects-pernod-ricard-bengaluru-plant-blenders-pride-samples-articleshow-gtgzwlz</guid>
            <pubDate>Thu, 20 Aug 2026 16:33:54 +0530</pubDate>
            <description><![CDATA[&lt;p&gt;ആഗോള മദ്യ നിര്&zwj;മ്മാണ കമ്പനിയായ പെര്&zwj;നോഡ് റിക്കാര്&zwj;ഡിന്റെ ബെംഗളൂരുവിലെ പ്ലാന്റില്&zwj; പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI). 'ബ്ലെന്&zwj;ഡേഴ്&zwnj;സ് പ്രൈഡ്', 'റോയല്&zwj; സ്റ്റാഗ്' തുടങ്ങിയ പ്രമുഖ ബ്രാന്&zwj;ഡുകളുടെ സാമ്പിളുകള്&zwj; ശേഖരിച്ച ഉദ്യോഗസ്ഥർ, ശുചിത്വം മെച്ചപ്പെടുത്താനും നിർദ്ദേശിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfcwezttavbd4p51deb5mch2,imgname-liquor-ban-1768885288794.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആഗോള മദ്യ നിര്&zwj;മ്മാണ കമ്പനിയായ പെര്&zwj;നോഡ് റിക്കാര്&zwj;ഡിന്റെ ബെംഗളൂരുവിലെ പ്ലാന്റില്&zwj; എഫ്.എസ്.എസ്.എ.ഐ പരിശോധന. മദ്യ ബ്രാന്&zwj;ഡുകളായ 'ബ്ലെന്&zwj;ഡേഴ്&zwnj;സ് പ്രൈഡ്', 'റോയല്&zwj; സ്റ്റാഗ്' എന്നിവയുടെ സാമ്പിളുകള്&zwj; ഉദ്യോഗസ്ഥര്&zwj; ശേഖരിച്ചു. രാജ്യത്തെ 40 ബില്യണ്&zwj; ഡോളറിന്റെ മദ്യ വ്യവസായത്തിന് മേല്&zwj; ഭക്ഷ്യസുരക്ഷാ അതോറിറ്റി പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.&lt;/p&gt;&lt;h2&gt;പരിശോധന 2 ദിവസം; ശുചിത്വം പാലിക്കാനും നിര്&zwj;ദ്ദേശം&lt;/h2&gt;&lt;p&gt;രണ്ട് ദിവസം നീണ്ടുനിന്ന പരിശോധനയില്&zwj; മദ്യ സാമ്പിളുകള്&zwj; ശേഖരിച്ചതിന് പുറമെ കമ്പനിയുടെ പ്രവര്&zwj;ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാന രേഖകളും ഉദ്യോഗസ്ഥര്&zwj; ആവശ്യപ്പെട്ടു. ഫാക്ടറിയിലെ ശുചിത്വം മെച്ചപ്പെടുത്താനും, കുപ്പികളില്&zwj; ഉപയോഗിച്ചിരിക്കുന്ന റീസൈക്കിള്&zwj; ചെയ്ത പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട അടയാളപ്പെടുത്തലുകള്&zwj; കൃത്യമാണെന്ന് ഉറപ്പുവരുത്താനും പെര്&zwj;നോഡിനോട് എഫ്.എസ്.എസ്.എ.ഐ നിര്&zwj;ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, പരിശോധനയ്ക്ക് ശേഷം പെര്&zwj;നോഡ് റിക്കാര്&zwj;ഡിനെതിരെ കുറ്റകരമായ കണ്ടെത്തലുകളോ നടപടികളോ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്&zwj; വ്യക്തമാക്കി. എഫ്.എസ്.എസ്.എ.ഐയുടെ സന്ദര്&zwj;ശനം സ്ഥിരീകരിച്ച കമ്പനി, നിയമപരമായ പരിശോധനകള്&zwj; വ്യവസായ മേഖലയില്&zwj; സാധാരണയാണെന്നും ഉയര്&zwj;ന്ന നിലവാരവും സുരക്ഷയും ഉറപ്പാക്കാന്&zwj; അധികൃതരുമായി സഹകരിച്ച് പ്രവര്&zwj;ത്തിക്കുമെന്നും അറിയിച്ചു.&lt;/p&gt;&lt;h2&gt;പ്രമുഖ ബ്രാന്&zwj;ഡുകളുടെ സാമ്പിളുകള്&zwj; ശേഖരിച്ചു&lt;/h2&gt;&lt;p&gt;വിസ്&zwnj;കി ബ്രാന്&zwj;ഡുകളായ ബ്ലെന്&zwj;ഡേഴ്&zwnj;സ് പ്രൈഡ്, റോയല്&zwj; സ്റ്റാഗ് എന്നിവയുടെ സാമ്പിളുകളാണ് പ്രധാനമായും ഉദ്യോഗസ്ഥര്&zwj; പരിശോധനയ്ക്കായി എടുത്തത്. ഇന്ത്യയിലെ തങ്ങളുടെ പ്രധാന പ്രീമിയം വിസ്&zwnj;കിയായാണ് ബ്ലെന്&zwj;ഡേഴ്&zwnj;സ് പ്രൈഡിനെ കമ്പനി വിശേഷിപ്പിക്കുന്നത്. കൃത്രിമ രുചികള്&zwj; ചേര്&zwj;ക്കാത്ത ആദ്യ വിസ്&zwnj;കിയായാണ് റോയല്&zwj; സ്റ്റാഗ് വിപണിയിലെത്തുന്നത്.&lt;/p&gt;&lt;h2&gt;മദ്യ വിപണിയില്&zwj; പരിശോധന കടുപ്പിച്ച് എഫ്.എസ്.എസ്.എ.ഐ&lt;/h2&gt;&lt;p&gt;രാജ്യത്തെ മദ്യ നിര്&zwj;മ്മാണ മേഖലയില്&zwj; പരിശോധനയും നടപടികളും കര്&zwj;ശനമാക്കുന്നതിനിടയിലാണ് പുതിയ സംഭവം.അനുമതിയില്ലാതെ കൃത്രിമ ഫ്&zwnj;ലേവറുകള്&zwj; ചേര്&zwj;ത്തതായി കണ്ടെത്തിയതിനെ തുടര്&zwj;ന്ന് മറ്റൊരു പ്രമുഖ കമ്പനിയായ ഡിയാജിയോയുടെയും മറ്റ് ചില കമ്പനികളുടെയും വിസ്&zwnj;കി, റം ബ്രാന്&zwj;ഡുകള്&zwj;ക്ക് അടുത്തിടെ എഫ്.എസ്.എസ്.എ.ഐ നിരോധനം ഏര്&zwj;പ്പെടുത്തിയിരുന്നു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/fssai-inspects-pernod-ricard-bengaluru-plant-blenders-pride-samples-articleshow-gtgzwlz"/>
        </item>
        <item>
            <title><![CDATA[എസ്‌ബിഐ അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്; ഒക്ടോബർ 1 മുതൽ പണം പിൻവലിക്കുമ്പോൾ ഇക്കാര്യം ഓർക്കണം!]]></title>
            <link>https://www.asianetnews.com/my-money/sbi-cash-withdrawal-rules-change-october-1-aeps-limit-explained-articleshow-gzwg2gw</link>
            <guid isPermaLink="true">https://www.asianetnews.com/my-money/sbi-cash-withdrawal-rules-change-october-1-aeps-limit-explained-articleshow-gzwg2gw</guid>
            <pubDate>Fri, 21 Aug 2026 11:32:37 +0530</pubDate>
            <description><![CDATA[&lt;p&gt;ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (BSBD) അക്കൗണ്ടുകളുടെ സേവന നിരക്കുകളിൽ മാറ്റം വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). ഒക്ടോബർ 1 മുതൽ, സൗജന്യ പണം പിൻവലിക്കൽ പരിധി മാസത്തിൽ 4 തവണയായി നിജപ്പെടുത്തി. ഇതിൽ എടിഎം, ബാങ്ക് ശാഖ, ആധാർ വഴിയുള്ള പിൻവലിക്കലുകളും ഉൾപ്പെടും. ഈ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കുന്നതാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fqq7d6xgh8gxxbzxj4gagw,imgname-sbi-atm-rules-1787234590117.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒക്ടോബർ 1 മുതൽ സേവന നിരക്കുകളിൽ മാറ്റം വരുത്തി ഇന്ത്യയിലെ മുൻനിര പൊതു മേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). പുതിയ ഉത്തരവ് പ്രകാരം, ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (BSBD) അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ സൗജന്യമായി പണം പിൻവലിക്കാവുന്ന സൗജന്യ പരിധി 4 തവണയായി നിജപ്പെടുത്തിയിട്ടുണ്ട്. 4 സൗജന്യ പിൻവലിക്കലുകൾക്ക് ശേഷമുള്ള ഓരോ അധിക ഇടപാടിനും 15 രൂപയും അനുബന്ധ ജി.എസ്.ടിയും (GST) ഫീസായി ബാങ്ക് ഈടാക്കും. 2026 ഒക്ടോബർ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.&lt;/p&gt;&lt;p&gt;മുമ്പ്, ആധാർ എനേബിൾഡ് പേയ്&zwnj;മെന്റ് സിസ്റ്റം (AePS) വഴിയുള്ള പണം പിൻവലിക്കലുകളെ 4 സൗജന്യ ഇടപാടുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഒക്ടോബർ 1 മുതൽ നിലവിൽ വരുന്ന മാറ്റം അനുസരിച്ച് എസ്&zwnj;ബിഐ, മറ്റ് ബാങ്കിന്റെ എടിഎമ്മുകൾ, ബാങ്ക് ശാഖകൾ വഴിയുള്ള നേരിട്ടുള്ള പിൻവലിക്കലുകൾ, ആധാർ അധിഷ്ഠിത പണം പിൻവലിക്കലുകൾ (AePS) എന്നിവയ്ക്കെല്ലാം ചാർജ് ഈടാക്കും.&lt;/p&gt;&lt;p&gt;ഉദാഹരണത്തിന്, ഒരു ഉപഭോക്താവ് എടിഎം അല്ലെങ്കിൽ ബാങ്ക് ശാഖ വഴി 3 തവണയും ആധാർ സംവിധാനം വഴി ഒരു തവണയും പണം പിൻവലിച്ചാലും സൗജന്യ പരിധി പൂർത്തിയാകും. അതിനുശേഷമുള്ള അഞ്ചാമത്തെ പണം പിൻവലിക്കലിന് അധിക നിരക്ക് ഈടാക്കുമെന്നർത്ഥം.&lt;/p&gt;&lt;p&gt;അതേസമയം, യുപിഐ (UPI), എൻഇഎഫ്&zwnj;ടി (NEFT), ആർടിജിഎസ് (RTGS), ഐഎംപിഎസ് (IMPS) തുടങ്ങിയ ഇലക്ട്രോണിക് വഴികളിലൂടെയുള്ള ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല. ഡിജിറ്റൽ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/sbi-cash-withdrawal-rules-change-october-1-aeps-limit-explained-articleshow-gzwg2gw"/>
        </item>
        <item>
            <title><![CDATA[30,000 രൂപയിൽ നിന്ന് സാമൂഹിക സുരക്ഷാ പെൻഷൻ വരുമാന പരിധി 1.20 ലക്ഷമായി ഉയർത്തി കർണാടക സർക്കാർ]]></title>
            <link>https://www.asianetnews.com/news-money/karnataka-social-security-pension-income-limit-raised-to1-lakh-20-thousand-articleshow-kytkgmn</link>
            <guid isPermaLink="true">https://www.asianetnews.com/news-money/karnataka-social-security-pension-income-limit-raised-to1-lakh-20-thousand-articleshow-kytkgmn</guid>
            <pubDate>Fri, 21 Aug 2026 15:49:15 +0530</pubDate>
            <description><![CDATA[&lt;p&gt;കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ വാർഷിക വരുമാന പരിധി 32,000 രൂപയിൽ നിന്ന് 1.20 ലക്ഷം രൂപയായി ഉയർത്തി സർക്കാർ. വയോജന, വിധവാ, ഭിന്നശേഷി പെൻഷനുകൾക്ക് ഇത് ബാധകമാകും. വരുമാന പരിധി കുറവായതിനാൽ പെൻഷൻ മുടങ്ങിയവർക്കും അർഹത നഷ്ടപ്പെട്ടവർക്കും ഈ തീരുമാനം ആശ്വാസമാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0e8pqm0fbztk3s3976fsg87,imgname-----------------------2026-08-20t055115.982-1787185290879.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെംഗളൂരു:&lt;/strong&gt; കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള വാർഷിക വരുമാന പരിധി 32,000 രൂപയിൽ നിന്ന് 1.20 ലക്ഷം രൂപയായി ഉയർത്തി. വയോജന പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ തുടങ്ങിയ പദ്ധതികൾക്ക് ഇത് ബാധകമാണ്.&lt;/p&gt;&lt;p&gt;പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ സർക്കാരിന്റെ 'കുടുംബ' (Kutumba) ഡാറ്റാബേസുമായി ബന്ധിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിൽ 23.14 ലക്ഷത്തിലധികം പേർ സംശയ നിഴലിലായിരുന്നു. തുടർന്ന് 'സംയോജന' (Samyojane) ആപ്പ് വഴി നടത്തിയ പരിശോധനയിൽ രേഖകളുടെ കുറവ് മൂലവും മേൽവിലാസ മാറ്റം കാരണവും 18 ലക്ഷത്തിലധികം ആളുകളുടെ പെൻഷൻ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.&lt;/p&gt;&lt;p&gt;വർഷങ്ങളായി മാറ്റമില്ലാതെ തുടർന്ന 32,000 രൂപയുടെ വരുമാന പരിധി കാരണം അർഹരായ പലരും പദ്ധതിക്ക് പുറത്തായിരുന്നുവെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. ചെറിയ വരുമാന വർദ്ധനവ് കാരണം പെൻഷൻ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനാണ് പുതിയ തീരുമാനം.&lt;/p&gt;&lt;h2&gt;ഗുണഭോക്താക്കൾ അറിയാൻ&lt;/h2&gt;&lt;p&gt;വാർഷിക വരുമാനം 32,000 രൂപയ്ക്ക് മുകളിലും 1.20 ലക്ഷം രൂപ വരെയുമുള്ള അർഹരായ ആളുകൾക്ക് പരിശോധനയ്ക്ക് വിധേയമായി പെൻഷൻ തുടർന്നും ലഭിക്കും. പെൻഷൻ താൽക്കാലികമായി തടഞ്ഞുവെച്ചവർ വരുമാന സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും കൃത്യമായി സമർപ്പിച്ച് അർഹത ഉറപ്പാക്കേണ്ടതാണ്. അർഹത തെളിയിക്കുന്നതോടെ ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം തുടർന്നും ലഭിക്കുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/karnataka-social-security-pension-income-limit-raised-to1-lakh-20-thousand-articleshow-kytkgmn"/>
        </item>
        <item>
            <title><![CDATA[നല്ല ശമ്പളമുണ്ടായിട്ടും മാസമാദ്യം തന്നെ പേഴ്‌സ് കാലിയാകുന്നോ? സാമ്പത്തിക നില ഭദ്രമാക്കാന്‍ 5 വഴികള്‍]]></title>
            <link>https://www.asianetnews.com/my-money/how-to-fix-high-income-financial-crisis-5-step-audit-articleshow-lodzpri</link>
            <guid isPermaLink="true">https://www.asianetnews.com/my-money/how-to-fix-high-income-financial-crisis-5-step-audit-articleshow-lodzpri</guid>
            <pubDate>Thu, 20 Aug 2026 11:39:11 +0530</pubDate>
            <description><![CDATA[&lt;p&gt;ഉയർന്ന ശമ്പളം വാങ്ങിയിട്ടും സമ്പാദ്യമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക്, 20 മിനിറ്റിനുള്ളിൽ ചെയ്യാവുന്ന 5 ഘട്ടങ്ങളുള്ള ഒരു ഫിനാൻഷ്യൽ ഓഡിറ്റ് നടത്താവുന്നതാണ്. അനാവശ്യ ചെലവുകൾ കണ്ടെത്താനും, ഇഎംഐകൾ നിയന്ത്രിക്കാനും, മികച്ച സമ്പാദ്യശീലം വളർത്താനുമുള്ള പ്രായോഗിക വഴികൾ നോക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzp0ngj4rrdswyzbwcycd1rc,imgname-indian-currency-1786371555908.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലക്ഷങ്ങള്&zwj; ശമ്പളം വാങ്ങുന്നവരില്&zwj; പലര്&zwj;ക്കും മാസമാദ്യം തന്നെ പഴ്&zwnj;സ് കാലിയാകുന്ന അവസ്ഥയുണ്ട്. എത്ര കിട്ടിയിട്ടും തികയുന്നില്ല, സമ്പാദ്യം ഒന്നുമില്ല എന്ന പരാതിക്കാരാണ് മിക്കവരും. ഇതിനൊരു ശാശ്വത പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് സെബിയില്&zwj; രജിസ്റ്റര്&zwj; ചെയ്തിട്ടുള്ള ഇന്&zwj;വെസ്റ്റ്&zwnj;മെന്റ് അഡൈ്വസറായ അഭിജിത് കുമാര്&zwj;. വെറും 20 മിനിറ്റ് കൊണ്ട് ചെയ്യാവുന്ന, അഞ്ച് ഘട്ടങ്ങളുള്ള ഫിനാൻഷ്യൽ ഓഡിറ്റിങ്ങിലൂടെ ഈ പ്രശ്&zwnj;നം പരിഹരിക്കാമെന്ന് അദ്ദേഹം ലിങ്ക്ഡ്ഇനില്&zwj; കുറിച്ചു.&lt;/p&gt;&lt;p&gt;പ്രതിമാസം 2.1 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരു വ്യക്തിയെ ആണ് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇത്രയും വലിയ തുക ശമ്പളം വാങ്ങിയിട്ടും അടിയന്തര ആവശ്യങ്ങള്&zwj;ക്കായി 40,000 രൂപ പോലും മാറ്റിവെക്കാന്&zwj; ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഒരു ഫിനാൻഷ്യൽ ഓഡിറ്റ് നടത്തിയപ്പോഴാണ് ഇതിന്റെ യഥാര്&zwj;ത്ഥ കാരണങ്ങള്&zwj; വ്യക്തമായത്. അവ എന്തൊക്കെയാണെന്ന് നോക്കാം.&lt;/p&gt;&lt;h3&gt;ഇഎംഐകള്&zwj; കൃത്യമായി കണക്കുകൂട്ടുക&lt;/h3&gt;&lt;p&gt;കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്&zwj; പരിശോധിച്ച് നോ-കോസ്റ്റ് ഇഎംഐകള്&zwj; ഉള്&zwj;പ്പെടെ പ്രതിമാസം അടയ്ക്കുന്ന മുഴുവന്&zwj; തുകയും എത്രയെന്ന് കണക്കാക്കുക. നിങ്ങളുടെ ആകെ ഇഎംഐകള്&zwj; എപ്പോഴും വരുമാനത്തിന്റെ 40 ശതമാനത്തില്&zwj; താഴെ നില്&zwj;ക്കാന്&zwj; പ്രത്യേകം ശ്രദ്ധിക്കണം. ഭവനവായ്പ മാത്രം ശമ്പളത്തിന്റെ 30 ശതമാനത്തില്&zwj; കൂടാനും പാടില്ല.&lt;/p&gt;&lt;h3&gt;അനാവശ്യ ചെലവുകള്&zwj; കണ്ടെത്തുക&lt;/h3&gt;&lt;p&gt;ഉപയോഗിക്കാത്ത ജിം മെമ്പര്&zwj;ഷിപ്പ്, ആപ്പുകളുടെ സബ്&zwnj;സ്&zwnj;ക്രിപ്ഷനുകള്&zwj;, ഡെലിവറി ഫീസുകള്&zwj; തുടങ്ങിയവ എത്രയെന്ന് കണ്ടെത്തുക. പലര്&zwj;ക്കും 4,000 മുതല്&zwj; 9,000 രൂപ വരെ ഇങ്ങനെ അറിയാതെ നഷ്ടപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇവ പിന്നീടൊരിക്കല്&zwj; ക്യാൻസൽ ചെയ്യാം എന്ന് കരുതി വെക്കാതെ അന്ന് തന്നെ കാന്&zwj;സല്&zwj; ചെയ്യുക എന്നതാണ് അഭിജിത്തിന്റെ നിര്&zwj;ദ്ദേശം.&lt;/p&gt;&lt;h3&gt;എസ്ഐപി തീയതി ഒന്നിലേക്കോ രണ്ടിലേക്കോ മാറ്റുക&lt;/h3&gt;&lt;p&gt;മാസാവസാനം ബാക്കിയുള്ളത് നിക്ഷേപിക്കാം എന്ന് കരുതിയാല്&zwj; ചിലപ്പോള്&zwj; ഒന്നും ബാക്കിയുണ്ടാവില്ല. ശമ്പളം അക്കൗണ്ടില്&zwj; എത്തുന്ന 1-ാം തീയതിയോ 2-ാം തീയതിയോ തന്നെ എസ്ഐപിക്കായി ഓട്ടോ ഡെബിറ്റ് സജ്ജമാക്കുക. സമ്പാദ്യശീലം വളര്&zwj;ത്താന്&zwj; ഒരാള്&zwj;ക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച മാറ്റമാണിതെന്ന് അദ്ദേഹം പറയുന്നു.&lt;/p&gt;&lt;h3&gt;6 മാസത്തേക്കുള്ള എമര്&zwj;ജന്&zwj;സി ഫണ്ട്&lt;/h3&gt;&lt;p&gt;കുറഞ്ഞത് 6 മാസത്തേക്കുള്ള ചെലവുകള്&zwj;ക്കായുള്ള ഒരു തുക എമര്&zwj;ജന്&zwj;സി ഫണ്ടായി മാറ്റിവെക്കണം. ഇത് സാധാരണ സേവിങ്&zwnj;സ് അക്കൗണ്ടിലോ ഓഹരി വിപണിയിലോ നിക്ഷേപിക്കുന്നതിന് പകരം, എളുപ്പത്തില്&zwj; പിന്&zwj;വലിക്കാന്&zwj; സാധിക്കുന്ന ലിക്വിഡ് ഫണ്ടുകളിലോ ഫിക്&zwnj;സഡ് ഡെപ്പോസിറ്റുകളിലോ സൂക്ഷിക്കുക.&lt;/p&gt;&lt;h3&gt;യഥാര്&zwj;ത്ഥ സമ്പാദ്യ നിരക്ക് കണ്ടെത്തുക&lt;/h3&gt;&lt;p&gt;പ്രതിമാസ ശമ്പളത്തില്&zwj; നിന്ന് എത്ര രൂപ സമ്പാദിക്കുന്നുണ്ടെന്ന് ശതമാനക്കണക്കില്&zwj; കണ്ടെത്തുക. ഇത് 10 ശതമാനത്തില്&zwj; താഴെയാണെങ്കില്&zwj; നിങ്ങള്&zwj;ക്ക് മികച്ച ശമ്പളമുണ്ടെങ്കിലും പണം എങ്ങനെയൊക്കെയോ ചോര്&zwj;ന്നുപോകുന്നുണ്ടെന്ന് ഉറപ്പിക്കാം. 10 മുതല്&zwj; 20 ശതമാനം വരെയാണെങ്കില്&zwj; കുഴപ്പമില്ല എന്ന് പറയാം. എന്നാല്&zwj; 25 ശതമാനത്തിന് മുകളിലാണ് സമ്പാദ്യമെങ്കില്&zwj; നിങ്ങള്&zwj; മികച്ച രീതിയില്&zwj; സമ്പത്ത് വളര്&zwj;ത്തുന്നുണ്ടെന്ന് മനസ്സിലാക്കാം.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/how-to-fix-high-income-financial-crisis-5-step-audit-articleshow-lodzpri"/>
        </item>
        <item>
            <title><![CDATA['ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം'; ബോളിവുഡില്‍ ഇത് പുതിയ ട്രെന്‍ഡ്! തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്വന്തമായി കൃഷിയിടം വാങ്ങി വരുണ്‍ ധവാനും]]></title>
            <link>https://www.asianetnews.com/news-money/varun-dhawan-buys-farmhouse-bollywood-celebrities-agricultural-investments-articleshow-qf6kqnf</link>
            <guid isPermaLink="true">https://www.asianetnews.com/news-money/varun-dhawan-buys-farmhouse-bollywood-celebrities-agricultural-investments-articleshow-qf6kqnf</guid>
            <pubDate>Thu, 20 Aug 2026 17:09:36 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈയിലെ തിരക്കുകളില്&zwj; നിന്ന് മാറി ഒരു കൃഷിയിടം സ്വന്തമാക്കി ബോളിവുഡ് താരം വരുണ്&zwj; ധവാന്&zwj;. നഗരജീവിതം ഉപേക്ഷിച്ച് കൃഷിയിലും ജൈവകൃഷിയിലും നിക്ഷേപം നടത്തുന്ന രണ്&zwj;ബീര്&zwj; കപൂര്&zwj;, സല്&zwj;മാന്&zwj; ഖാന്&zwj;, അക്ഷയ് കുമാര്&zwj; തുടങ്ങിയ നിരവധി താരങ്ങളുടെ പാത പിന്തുടരുകയാണ് വരുണും. ഈ പ്രവണത ബോളിവുഡിലെ പുതിയ ഹരിത നിക്ഷേപമായി മാറുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fffnyrxjm51s3z6gxg4q7k,imgname-varun-dhawan--1--1787225954264.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈയുടെ നഗരത്തിരക്കുകളില്&zwj; നിന്ന് മാറി, ശാന്തമായ സ്ഥലത്ത് കുറച്ചു സമയം ചിലവഴിക്കാന്&zwj; സ്വന്തമായി ഒരു കൃഷിയിടം വാങ്ങിയിരിക്കുകയാണ് ബോളിവുഡ് താരം വരുണ്&zwj; ധവാന്&zwj;. കൃഷിഭൂമി സ്വന്തമാക്കിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായാണ് താരം വിശേഷിപ്പിച്ചത്. നഗരത്തിലെ ആഡംബര ഫ്&zwnj;ലാറ്റുകള്&zwj;ക്ക് പകരം, ഗ്രാമീണ അന്തരീക്ഷത്തില്&zwj; കൃഷിയിടങ്ങള്&zwj; വാങ്ങുന്ന ബോളിവുഡ് താരങ്ങളുടെ നീണ്ട പട്ടികയിലേക്ക് ഇതോടെ വരുണ്&zwj; ധവാനും ഇടംപിടിച്ചിരിക്കുകയാണ്.&lt;/p&gt;&lt;h2&gt;ബോളിവുഡിലെ ഹരിത നിക്ഷേപങ്ങള്&zwj;&lt;/h2&gt;&lt;p&gt;വരുണിനെ കൂടാതെ മറ്റ് നിരവധി മുന്&zwj;നിര താരങ്ങളും കൃഷിയിലും ഗ്രാമീണ ജീവിതത്തിലും താല്പര്യം കാണിച്ച് രംഗത്തുണ്ട്. പൂനെക്കടുത്ത് 16.42 കോടി രൂപ മുടക്കി 25 ഏക്കര്&zwj; ഭൂമി രണ്&zwj;ബീര്&zwj; കപൂര്&zwj; സ്വന്തമാക്കിയിരുന്നു. ലോണാവാലയില്&zwj; 44 ഏക്കര്&zwj; വിസ്തൃതിയുള്ള വിശാലമായ ജൈവ കൃഷിയിടമാണ് ജാക്കി ഷ്&zwnj;റോഫിനുള്ളത്. സിനിമയിലെത്തും മുന്&zwj;പ് കര്&zwj;ഷകനായിരുന്ന നവാസുദ്ദീന്&zwj; സിദ്ദിഖി, സ്വന്തം നാടായ ഉത്തര്&zwj;പ്രദേശിലെ ബുധാനയില്&zwj; വിശാലമായ കൃഷിയിടങ്ങള്&zwj; സ്വന്തമാക്കി തന്റെ കാര്&zwj;ഷിക പാരമ്പര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. തമിഴ്നാട്ടിലെ ഒരു തരിശുഭൂമി ആധുനിക ജൈവ കൃഷിരീതികളിലൂടെ മികച്ച ഒരു തെങ്ങിന്&zwj; തോപ്പാക്കി മാറ്റിയ താരമാണ് ആര്&zwj;. മാധവന്&zwj;. കൂടാതെ, മുംബൈയിലെ തന്റെ പെന്റ്ഹൗസ് ടെറസില്&zwj; ഹൈഡ്രോപോണിക്&zwnj;സ് രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടവും മാധവന്&zwj; പരിപാലിക്കുന്നുണ്ട്.&lt;/p&gt;&lt;h2&gt;സ്&zwnj;ക്രീനില്&zwj; നിന്ന് പാടത്തേക്ക്: മറ്റ് താര കര്&zwj;ഷകര്&zwj;&lt;/h2&gt;&lt;p&gt;&lt;strong&gt;പ്രീതി സിന്റ:&lt;/strong&gt; തന്റെ ഓര്&zwj;ഗാനിക് കൃഷിയിടത്തില്&zwj; നിന്നുള്ള വിശേഷങ്ങള്&zwj; താരം എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. തക്കാളി, ആപ്പിള്&zwj;, ക്യാപ്&zwnj;സിക്കം, സ്&zwnj;ട്രോബെറി എന്നിവയാണ് ഇവിടെ പ്രധാനമായും വിളയിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;പങ്കജ് ത്രിപാഠി: &lt;/strong&gt;ബിഹാറിലെ തന്റെ കാര്&zwj;ഷിക പാരമ്പര്യത്തെ നെഞ്ചോട് ചേര്&zwj;ക്കുന്ന അദ്ദേഹം, മുംബൈക്കടുത്തുള്ള തന്റെ സ്ഥലത്ത് മാവ്, ചക്ക, മഞ്ഞള്&zwj;, നാരകം എന്നിവ ജൈവരീതിയില്&zwj; കൃഷി ചെയ്യുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;സല്&zwj;മാന്&zwj; ഖാന്&zwj;: &lt;/strong&gt;ഷൂട്ടിംഗ് തിരക്കുകള്&zwj;ക്കിടയില്&zwj; ലഭിക്കുന്ന ഇടവേളകളില്&zwj; പന്&zwj;വേലിലെ 150 ഏക്കര്&zwj; വരുന്ന 'അര്&zwj;പ്പിത ഫാമിലാണ്' സല്&zwj;മാന്&zwj; സമയം ചിലവഴിക്കാറുള്ളത്. പാടം ഉഴുതുമറിക്കാനും നെല്&zwj;കൃഷി ചെയ്യാനുമൊക്കെ താരം നേരിട്ടിറങ്ങാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ജൂഹി ചൗള: &lt;/strong&gt;കൃഷിക്കായി ഏറെ സമയം മാറ്റിവെക്കുന്ന അവര്&zwj;, സ്വന്തം ഭൂമിയില്&zwj; ജൈവകൃഷി നടത്തുന്നതിനൊപ്പം സാമ്പത്തിക ബുദ്ധിമുട്ടുകള്&zwj; നേരിടുന്ന പ്രാദേശിക കര്&zwj;ഷകരെ സഹായിക്കുകയും ചെയ്യുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;അക്ഷയ് കുമാര്&zwj;: &lt;/strong&gt;സ്വന്തമായി ഒരു കൃഷിയിടം എന്നതിലുപരി, വാണിജ്യാടിസ്ഥാനത്തിലുള്ള സുസ്ഥിര ഗ്രാമീണ ഭക്ഷ്യ വ്യവസ്ഥയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 'ടു ബ്രദേഴ്&zwnj;സ് ഓര്&zwj;ഗാനിക് ഫാംസ്' എന്ന സംരംഭത്തില്&zwj; നേരിട്ട് നിക്ഷേപം നടത്തിയിരിക്കുകയാണ് താരം.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/varun-dhawan-buys-farmhouse-bollywood-celebrities-agricultural-investments-articleshow-qf6kqnf"/>
        </item>
        <item>
            <title><![CDATA[പണലഭ്യത ഉറപ്പാക്കാൻ യുഎസ് ട്രഷറി നടത്തിയ നീക്കം ഗുണം ചെയ്‌തത് ഇന്ത്യൻ ഓഹരി വിപണിയിൽ; സൂചികകളുടെ കുതിപ്പിൽ നിക്ഷേപകർക്ക് വൻ നേട്ടം]]></title>
            <link>https://www.asianetnews.com/money/market/us-treasury-liquidity-move-spurs-indian-stock-market-rally-articleshow-tywgt2l</link>
            <guid isPermaLink="true">https://www.asianetnews.com/money/market/us-treasury-liquidity-move-spurs-indian-stock-market-rally-articleshow-tywgt2l</guid>
            <pubDate>Thu, 20 Aug 2026 14:55:48 +0530</pubDate>
            <description><![CDATA[തുടർച്ചയായ നഷ്ടങ്ങൾക്കൊടുവിൽ ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം. യു എസ് ട്രഷറി യീൽഡ് കുറഞ്ഞതും രൂപയുടെ മൂല്യം മെച്ചപ്പെട്ടതുമാണ് വിപണിക്ക് കരുത്തായത്. അതേസമയം, ബ്രെന്&zwj;ഡ് ക്രൂഡ് ഓയിലിന് വില ഉയർന്നത് ആശങ്കയായി തുടരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kg7v4jebxzj61z33rbbq2hs1,imgname-stock-market-1-1769789868491.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തുടർച്ചയായ നഷ്ടങ്ങൾക്കിടെ യു എസ് ട്രഷറി പലിശ നിരക്ക് കുറച്ചത് ഇന്ത്യയിൽ നിക്ഷേപകർക്ക് നേട്ടമായി. ഇന്ത്യൻ ഓഹരി വിപണി ഇന്ന് കുതിച്ചുയർന്നു. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ സെൻസെക്സ് 500 പോയിന്റും നിഫ്റ്റി 130 പോയിന്റും ഉയർന്നു. പണലഭ്യത ഉറപ്പാക്കാൻ യുഎസ് ട്രഷറി ബോണ്ടുകളുടെ പലിശ നിരക്ക് കുറച്ചതാണ് വിപണിയിൽ ഉണർവുണ്ടാക്കിയത്. ഇതോടെ നിക്ഷേപകർ ബോണ്ടിൽ നിന്ന് ഓഹരിയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് വിപണിയെ സ്വാധീനിച്ചത്. പ്രധാന ഏഷ്യൻ സൂചികകളെല്ലാം നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.&lt;/p&gt;&lt;p&gt;അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതും ആഭ്യന്തര നിക്ഷേപകർ നേരത്തെ വിറ്റ ഓഹരികൾ തിരികെ വാങ്ങാൻ തുടങ്ങിയതും വിപണിക്ക് കരുത്തേകി. ഇതിനിടെ ബ്രെന്&zwj;ഡ് ക്രൂഡ് ഓയിലിന് വില ബാരലിന് 92 ഡോളര്&zwj; കടന്നത് ആശങ്കയുണ്ടാക്കി. ഹോര്&zwj;മുസ് കടലിടുക്ക് വഴിയുള്ള കപ്പല്&zwj; ഗതാഗതത്തിൽ അനിശ്ചിതത്വം തുടരുന്നതാണ് എണ്ണവില ഉയരാന്&zwj; കാരണം. എച്ച്ഡിഎഫ്&zwnj;സി ബാങ്ക്, ഇന്&zwj;ഫോസിസ്, ബജാജ് ഫിനാന്&zwj;സ്, കൊട്ടക് മഹീന്ദ്ര തുടങ്ങീ ഓഹരികളാണ് കൂടുതൽ നേട്ടം ഉണ്ടാക്കിയത്. എന്നാൽ റിലയന്&zwj;സ്, ഹിന്&zwj;ഡാല്&zwj;കോ, ഒഎൻജിസി എന്നീ ഓഹരികൾക്ക് നഷ്ടം നേരിട്ടു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/money/market/us-treasury-liquidity-move-spurs-indian-stock-market-rally-articleshow-tywgt2l"/>
        </item>
        <item>
            <title><![CDATA[ഭാര്യയും ഭർത്താവും ജോയിന്റ് ഓണർഷിപ്പിൽ വീട് വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ]]></title>
            <link>https://www.asianetnews.com/news-money/things-to-know-before-buying-home-jointly-husband-and-wife-articleshow-ung8fpl</link>
            <guid isPermaLink="true">https://www.asianetnews.com/news-money/things-to-know-before-buying-home-jointly-husband-and-wife-articleshow-ung8fpl</guid>
            <pubDate>Thu, 20 Aug 2026 14:39:03 +0530</pubDate>
            <description><![CDATA[&lt;p&gt;ഭാര്യാഭർത്താക്കന്മാർ ഒരുമിച്ച് വീട് വാങ്ങുന്നത് വായ്പാ ലഭ്യത കൂട്ടുമെങ്കിലും പുതിയ നികുതി വ്യവസ്ഥയിൽ ഇളവുകൾ കുറവാണ്. സാമ്പത്തിക ലാഭം മാത്രം നോക്കാതെ, തുല്യ ഉത്തരവാദിത്തം, ഉടമസ്ഥാവകാശം, ഭാവിയിലെ നിയമപ്രശ്നങ്ങൾ ഒഴിവാക്കാനുള്ള മുന്നൊരുക്കങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയോടെ വേണം ഈ തീരുമാനമെടുക്കാൻ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxz6yfg75wemnfs2r0cedfnt,imgname-chatgpt-image-jul-20--2026--12-55-56-pm-1784532647431.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭാര്യാഭർത്താക്കന്മാർ രണ്ടുപേരും ജോലി ചെയ്യുന്നവരാണെങ്കിൽ രണ്ടാളുടേയും പേരിൽ ജോയിന്റ് ഓണർഷിപ്പിൽ വീട് വാങ്ങുന്നത് ഇന്ത്യയിൽ വളരെ സാധാരണമാണ്. ഇത് വായ്പാ ലഭ്യത കൂട്ടാനും നികുതി ഇളവുകൾ നേടാനും സഹായിക്കുമെങ്കിലും, വെറുമൊരു സാമ്പത്തിക ലാഭം മാത്രം മുന്നിൽ കണ്ട് ഈ തീരുമാനത്തിലേക്ക് പോകുന്നത് ചിലപ്പോൾ തിരിച്ചടിയായേക്കാം. വസ്തുവിന്റെ ഉടമസ്ഥാവകാശം, തിരിച്ചടവ്, ഭാവിയിലെ പ്ലാനുകൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയോടെ വേണം പ്രമാണങ്ങളിൽ ഒപ്പുവെക്കാൻ. ഒരുമിച്ച് വീട് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ&lt;/p&gt;&lt;h2&gt;വായ്പാ പരിധി വർദ്ധിക്കും&lt;/h2&gt;&lt;p&gt;രണ്ടുപേരുടെ വരുമാനം ഒരുമിച്ച് കണക്കാക്കുന്നതിലൂടെ ബാങ്കിൽ നിന്ന് കൂടുതൽ തുക ലോണായി ലഭിക്കാൻ സഹായകമാകും. എന്നാൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുക വായ്പയായി എടുക്കുന്നത് ഭാവിയിൽ ഇഎംഐ വലിയ രീതിയിൽ വർധിപ്പിക്കും. അതിനാൽ തിരിച്ചടക്കാനുള്ള സാമ്പത്തിക ശേഷി കൃത്യമായി വിലയിരുത്തണം.&lt;/p&gt;&lt;h2&gt;പുതിയ നികുതി വ്യവസ്ഥയിലെ മാറ്റങ്ങൾ&lt;/h2&gt;&lt;p&gt;വെറുതെ നികുതി ലാഭിക്കാൻ വേണ്ടി മാത്രം പങ്കാളിയെ കോ- ഓണർ (Co-owner) ആക്കരുത്. പഴയ നികുതി വ്യവസ്ഥയിൽ (Old Tax Regime) സെക്ഷൻ 24(b), 80C എന്നിവ പ്രകാരം ഭവന വായ്പയുടെ പലിശയ്ക്കും മുതലിനും ഇരുവർക്കും നികുതി ഇളവുകൾ ലഭിക്കുമായിരുന്നു. എന്നാൽ സ്വന്തമായി താമസിക്കുന്ന വീടുകൾക്ക് പുതിയ നികുതി വ്യവസ്ഥയിൽ (New Tax Regime) ഇത്തരം ഇളവുകൾ ലഭ്യമല്ല. അതിനാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ടാക്സ് രീതി ഏതാണെന്ന് മുൻകൂട്ടി മനസ്സിലാക്കുക.&lt;/p&gt;&lt;h2&gt;ഉത്തരവാദിത്തം രണ്ടുപേർക്കും തുല്യം&lt;/h2&gt;&lt;p&gt;പങ്കാളികളിൽ ഒരാൾക്ക് ജോലി നഷ്ടപ്പെടുകയോ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയോ ചെയ്താലും ബാങ്കിനെ സംബന്ധിച്ചിടത്തോളം രണ്ടുപേരും വായ്പ തിരിച്ചടക്കാൻ ബാധ്യസ്ഥരാണ്. അതിനാൽ ഇത്തരമൊരു അടിയന്തര സാഹചര്യം വന്നാൽ എങ്ങനെ നേരിടും എന്നതിനെക്കുറിച്ച് മുൻകൂട്ടി സംസാരിച്ച് തീരുമാനമെടുക്കണം.&lt;/p&gt;&lt;p&gt;ഓണർഷിപ്പ് ഷെയർ കൃത്യമായി രേഖപ്പെടുത്തുക&lt;/p&gt;&lt;p&gt;വസ്തു രജിസ്റ്റർ ചെയ്യുമ്പോൾ രണ്ടുപേരുടെയും സാമ്പത്തിക പങ്കാളിത്തം എത്രയാണെന്ന് രേഖകളിൽ വ്യക്തമാക്കണം. രണ്ടുപേരും തുല്യമായാണ് പണം മുടക്കുന്നതെങ്കിൽ 50:50 എന്ന രീതിയിലും, അല്ലാത്തപക്ഷം മുടക്കുന്ന തുകയ്ക്ക് ആനുപാതികമായും ഉടമസ്ഥാവകാശം വീതിക്കാം. ഇൻകം ടാക്സ് റിട്ടേൺ (ITR) ഫയൽ ചെയ്യുമ്പോൾ ഓരോരുത്തർക്കുമുള്ള ഉടമസ്ഥാവകാശത്തിന്റെ ശതമാനം വ്യക്തമാക്കേണ്ടതുണ്ട്.&lt;/p&gt;&lt;h2&gt;ഭാവി സുരക്ഷിതമാക്കുക&lt;/h2&gt;&lt;p&gt;വേർപിരിയൽ, പങ്കാളിയുടെ അപ്രതീക്ഷിത വിയോഗം അല്ലെങ്കിൽ അവകാശ തർക്കങ്ങൾ എന്നിവ ഭാവിയിൽ വലിയ നിയമപ്രശ്നങ്ങൾ ഉണ്ടാക്കാം. അതിനാൽ വീടിന്റെ ആധാരം, വായ്പാ രേഖകൾ, നാമനിർദ്ദേശം (Nomination), വിൽപത്രം (Will) എന്നിവ എപ്പോഴും കൃത്യമായി പുതുക്കി സൂക്ഷിക്കുന്നത് കുടുംബത്തിന് പിന്നീട് വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും. ബാങ്കോ ബിൽഡറോ നിർദ്ദേശിച്ചു എന്നത് കൊണ്ട് മാത്രം വീട് രണ്ടു പേരുടെയും കൂടി പേരിൽ വാങ്ങാതെ, നിങ്ങളുടെ സാമ്പത്തിക ശേഷിയും ആവശ്യങ്ങളും കൃത്യമായി പഠിച്ച ശേഷം മാത്രം തീരുമാനമെടുക്കുക.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/things-to-know-before-buying-home-jointly-husband-and-wife-articleshow-ung8fpl"/>
        </item>
        <item>
            <title><![CDATA[അയര്‍ലന്‍ഡില്‍ 440 ഏക്കറിൽ പുരാതന കൊട്ടാരം സ്വന്തമാക്കി മാര്‍ക്ക് സക്കര്‍ബര്‍ഗ്; മെറ്റ ആസ്ഥാനത്തിന് തൊട്ടരികെ പുതിയ താവളം]]></title>
            <link>https://www.asianetnews.com/news-money/mark-zuckerberg-buys-440-acre-estate-in-ireland-near-meta-headquarters-articleshow-vltgsaw</link>
            <guid isPermaLink="true">https://www.asianetnews.com/news-money/mark-zuckerberg-buys-440-acre-estate-in-ireland-near-meta-headquarters-articleshow-vltgsaw</guid>
            <pubDate>Fri, 21 Aug 2026 16:56:06 +0530</pubDate>
            <description><![CDATA[&lt;p&gt;അയർലൻഡിലെ ചരിത്രപ്രസിദ്ധമായ സ്ട്രാങ്കാലി കൊട്ടാരം സ്വന്തമാക്കി മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും. ബ്ലാക്ക് വാട്ടർ നദിയുടെ തീരത്തുള്ള ഈ എസ്റ്റേറ്റ്, ഡബ്ലിനിലെ മെറ്റയുടെ യൂറോപ്യൻ ആസ്ഥാനത്തിന് സമീപമാണ്. യൂറോപ്പിലെ കമ്പനി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും സന്ദർശനങ്ങൾക്കിടെ താമസിക്കാനുമാകും ഈ കൊട്ടാരം ഉപയോഗിക്കുക.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j13v7f82hmgdc8astpd3nt,imgname-mark-zuckerberg-1787311549677.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അയര്&zwj;ലന്&zwj;ഡില്&zwj; ചരിത്രപ്രസിദ്ധമായ പുരാതന കൊട്ടാരം സ്വന്തമാക്കി മെറ്റ സിഇഒ മാര്&zwj;ക്ക് സക്കര്&zwj;ബര്&zwj;ഗും ഭാര്യ പ്രിസില്ല ചാനും. അയര്&zwj;ലന്&zwj;ഡിന്റെ തെക്കുകിഴക്കന്&zwj; ഭാഗത്തുള്ള കൗണ്ടി വാട്ടര്&zwj;ഫോര്&zwj;ഡിലെ 'സ്ട്രാങ്കാലി' എന്ന കൊട്ടാരമാണ് സക്കര്&zwj;ബര്&zwj;ഗ് വാങ്ങിയത്. ബ്ലാക്ക് വാട്ടര്&zwj; നദിയുടെ തീരത്ത് 440 ഏക്കറിലായി പരന്നുകിടക്കുന്ന ഈ എസ്റ്റേറ്റ് കാഴ്ചക്കാരുടെ മനംമയക്കുന്നതാണ്. ഡബ്ലിനിലുള്ള മെറ്റയുടെ യൂറോപ്യന്&zwj; ആസ്ഥാനത്ത് നിന്നും ഏകദേശം 200 കിലോമീറ്റര്&zwj; മാത്രം അകലെയാണ് ഈ പ്രദേശം. 2009 മുതല്&zwj; മെറ്റയുടെ അന്താരാഷ്ട്ര ആസ്ഥാനം ഡബ്ലിനിലാണ് പ്രവര്&zwj;ത്തിക്കുന്നത്. അവിടെ കമ്പനിക്ക് 1,500-ഓളം ജീവനക്കാരുണ്ട്. അതുകൊണ്ട് തന്നെ യൂറോപ്പിലെ കമ്പനിയുടെ പ്രവര്&zwj;ത്തനങ്ങള്&zwj;ക്ക് മേല്&zwj;നോട്ടം വഹിക്കാന്&zwj; സക്കര്&zwj;ബര്&zwj;ഗിന് ഇനി ഈ കൊട്ടാരം ഉപയോഗിക്കാം.&lt;/p&gt;&lt;h2&gt;ചരിത്രമുറങ്ങുന്ന സ്ട്രാങ്കാലി കൊട്ടാരം&lt;/h2&gt;&lt;p&gt;ഗോതിക് റിവൈവല്&zwj; ശൈലിയില്&zwj; നിര്&zwj;മ്മിച്ച ഈ മൂന്നുനില കൊട്ടാരത്തിന് വലിയൊരു ചരിത്രമുണ്ട്. 1830-ല്&zwj; രാഷ്ട്രീയ നേതാവായിരുന്ന ജോണ്&zwj; കീലിക്ക് വേണ്ടിയാണ് ഇത് നിര്&zwj;മ്മിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ കൊട്ടാരത്തില്&zwj; വലിയ രീതിയിലുള്ള നവീകരണ പ്രവര്&zwj;ത്തനങ്ങള്&zwj; നടന്നിരുന്നു.&lt;/p&gt;&lt;p&gt;ഈ രാജകീയ ഭവനം എത്ര രൂപയ്ക്കാണ് സക്കര്&zwj;ബര്&zwj;ഗ് സ്വന്തമാക്കിയതെന്ന് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അയര്&zwj;ലന്&zwj;ഡിലെ പ്രോപ്പര്&zwj;ട്ടി പ്രൈസ് രജിസ്റ്ററിലും ഈ ഇടപാട് ഇതുവരെ വന്നിട്ടില്ല. എങ്കിലും 20 ദശലക്ഷം മുതല്&zwj; 30 ദശലക്ഷം യൂറോ വരെയാണ് (ഏകദേശം 224 മുതല്&zwj; 336 കോടി രൂപ വരെ) ഇതിന് വിലമതിക്കുന്നതെന്ന് 'ദ ഐറിഷ് ടൈംസ്' റിപ്പോര്&zwj;ട്ട് ചെയ്യുന്നു. അതേസമയം സക്കര്&zwj;ബര്&zwj;ഗും ഭാര്യയും അമേരിക്കയില്&zwj; തന്നെയാകും സ്ഥിരതാമസം തുടരുക. അയര്&zwj;ലന്&zwj;ഡ് സന്ദര്&zwj;ശിക്കുമ്പോള്&zwj; താമസിക്കാനായിരിക്കും ഈ കൊട്ടാരം പ്രധാനമായും ഉപയോഗിക്കുക. പുതിയ ഇടപാടോടെ സക്കര്&zwj;ബര്&zwj;ഗിന്റെ റിയല്&zwj; എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ പട്ടികയിലേക്ക് അയര്&zwj;ലന്&zwj;ഡിലെ ഈ സ്വപ്നഭവനം കൂടി ഇടംപിടിച്ചിരിക്കുകയാണ്&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/mark-zuckerberg-buys-440-acre-estate-in-ireland-near-meta-headquarters-articleshow-vltgsaw"/>
        </item>
        <item>
            <title><![CDATA[വരള്‍ച്ച രൂക്ഷം, പനാമ കനാലിലൂടെയുള്ള കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കുന്നു; ലോക വ്യാപാരത്തിന്റെ ഭാവി എന്ത്?]]></title>
            <link>https://www.asianetnews.com/news-money/panama-canal-drought-ship-restrictions-impact-on-global-trade-articleshow-vxut55d</link>
            <guid isPermaLink="true">https://www.asianetnews.com/news-money/panama-canal-drought-ship-restrictions-impact-on-global-trade-articleshow-vxut55d</guid>
            <pubDate>Fri, 21 Aug 2026 16:04:30 +0530</pubDate>
            <description><![CDATA[പ്രതികൂല കാലാവസ്ഥയും എല്&zwj; നിനോ പ്രതിഭാസവും മൂലമുള്ള വരള്&zwj;ച്ചയെ തുടര്&zwj;ന്ന് പനാമ കനാല്&zwj; അധികൃതര്&zwj; കപ്പലുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്&zwj; തീരുമാനിച്ചു. സെപ്റ്റംബര്&zwj; മുതല്&zwj; പ്രതിദിനം 32 കപ്പലുകള്&zwj;ക്ക് മാത്രമായിരിക്കും യാത്രാനുമതി. ഈ നിയന്ത്രണം ആഗോള കപ്പല്&zwj; ഗതാഗതത്തെയും വ്യാപാരത്തെയും കൂടുതല്&zwj; പ്രതിസന്ധിയിലാക്കുമെന്ന് ആശങ്കയുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-ani20250206053303,imgname-image-1eaffdc9-641d-48d5-a950-778f153e1f1d.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രതികൂല കാലാവസ്ഥയും എല്&zwj; നിനോ പ്രതിഭാസത്തെ തുടര്&zwj;ന്നുള്ള വരള്&zwj;ച്ചയും കാരണം പനാമ കനാലിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കാന്&zwj; അധികൃതരുടെ തീരുമാനം. ഇതോടെ ലോകത്തെ കപ്പല്&zwj; ഗതാഗതവും ആഗോള വ്യാപാരവും കൂടുതല്&zwj; പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തല്&zwj;.&lt;/p&gt;&lt;h2&gt;നിയന്ത്രണങ്ങള്&zwj; സെപ്റ്റംബര്&zwj; മുതല്&zwj;..&lt;/h2&gt;&lt;p&gt;നിലവില്&zwj; ഒരു ദിവസം 36 കപ്പലുകള്&zwj;ക്കാണ് കനാലിലൂടെ യാത്രാനുമതിയുള്ളത്. എന്നാല്&zwj; സെപ്റ്റംബര്&zwj; 15 മുതല്&zwj; ഇത് 32 ആയി കുറയ്ക്കുമെന്ന് പനാമ കനാല്&zwj; അതോറിറ്റി കപ്പല്&zwj; കമ്പനികളെ അറിയിച്ചു. സെപ്റ്റംബര്&zwj; 3 മുതല്&zwj; പുതിയ നിയന്ത്രണങ്ങള്&zwj; ഘട്ടംഘട്ടമായി നടപ്പിലാക്കി തുടങ്ങും.&lt;/p&gt;&lt;h2&gt;വില്ലനായി എല്&zwj; നിനോ&lt;/h2&gt;&lt;p&gt;സമുദ്രോപരിതലം ചൂടാകുന്ന എല്&zwj; നിനോ പ്രതിഭാസമാണ് പനാമയില്&zwj; മഴ കുറയാന്&zwj; പ്രധാന കാരണം. ആഗോള കാലാവസ്ഥയെ തന്നെ മാറ്റിമറിക്കുന്ന എല്&zwj; നിനോ ഇത്തവണ കൂടുതല്&zwj; ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം കൂടിയാകുമ്പോള്&zwj; ഇതിന്റെ പ്രത്യാഘാതങ്ങള്&zwj; കൂടുതല്&zwj; രൂക്ഷമാകും. ഇറാന്&zwj; യുദ്ധത്തെ തുടര്&zwj;ന്ന് തന്ത്രപ്രധാനമായ ഹോര്&zwj;മുസ് കടലിടുക്കിലൂടെയുള്ള കപ്പല്&zwj; ഗതാഗതം ഗണ്യമായി കുറഞ്ഞത് ആഗോള ഷിപ്പിങ് വ്യവസായത്തിന് വലിയ പ്രഹരമായിരുന്നു. ഈ പ്രതിസന്ധിയോട് മല്ലിടുന്നതിനിടെയാണ് പനാമ കനാലിലെ നിയന്ത്രണങ്ങളും ഇരുട്ടടിയായി വരുന്നത്.&lt;/p&gt;&lt;p&gt;കുടിവെള്ളം സംരക്ഷിക്കാന്&zwj;&lt;/p&gt;&lt;p&gt;സേവനങ്ങള്&zwj; തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനും ജനങ്ങള്&zwj;ക്ക് കുടിക്കാനുള്ള വെള്ളം സംരക്ഷിക്കാനുമാണ് ഈ നിയന്ത്രണമെന്ന് അധികൃതര്&zwj; വ്യക്തമാക്കി. മധ്യ അമേരിക്കയില്&zwj; മഴക്കാലം തുടങ്ങിയെങ്കിലും, കനാലിന്റെ സുഗമമായ നടത്തിപ്പിന് കടുത്ത നിയന്ത്രണങ്ങള്&zwj; അനിവാര്യമാണെന്ന് കനാല്&zwj; അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. ജലചൂഷണം കുറയ്ക്കാനുള്ള ചില നടപടികള്&zwj; ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;പനാമ കനാല്&zwj;: ആഗോള വ്യാപാരത്തിന്റെ നട്ടെല്ല്&lt;/h2&gt;&lt;p&gt;അറ്റ്&zwnj;ലാന്റിക്, പസഫിക് സമുദ്രങ്ങളെ തമ്മില്&zwj; എളുപ്പത്തില്&zwj; ബന്ധിപ്പിക്കുന്ന പനാമ കനാല്&zwj;, കപ്പലുകളുടെ യാത്രാസമയവും ദൂരവും വലിയ രീതിയില്&zwj; കുറയ്ക്കുന്നുണ്ട്. വര്&zwj;ഷത്തില്&zwj; 365 ദിവസവും 24 മണിക്കൂറും പ്രവര്&zwj;ത്തിക്കുന്ന ഈ മനുഷ്യനിര്&zwj;മ്മിത പാതയിലൂടെ പ്രതിവര്&zwj;ഷം 14,000-ത്തോളം കപ്പലുകളാണ് കടന്നുപോകുന്നത്. ആഗോള വ്യാപാരത്തിലെ നിര്&zwj;ണായക പാതയായ പനാമ കനാല്&zwj;, പനാമ രാജ്യത്തിന്റെ പ്രധാന വരുമാന മാര്&zwj;ഗ്ഗം കൂടിയാണ്. പ്രതിവര്&zwj;ഷം ഏകദേശം 300 കോടി ഡോളറാണ് കനാലില്&zwj; നിന്നുള്ള വരുമാനം.&lt;/p&gt;&lt;h2&gt;ആശങ്കയൊഴിയാതെ...&lt;/h2&gt;&lt;p&gt;കഴിഞ്ഞ എല്&zwj; നിനോ സമയത്തും (2023) പനാമ കനാലിലൂടെയുള്ള കപ്പലുകളുടെ എണ്ണം കുറച്ചിരുന്നു. 1950-ല്&zwj; രേഖപ്പെടുത്തലുകള്&zwj; തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വരള്&zwj;ച്ചയായിരുന്നു അന്ന് പനാമയിലുണ്ടായത്. അതിനുശേഷം ജല ഉപയോഗം കുറയ്ക്കാനുള്ള നിരവധി പദ്ധതികള്&zwj; കനാല്&zwj; അതോറിറ്റി കൊണ്ടുവന്നിരുന്നു. എന്നാല്&zwj; ഇത്തവണ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എല്&zwj; നിനോ പ്രതിഭാസത്തിനാകും ലോകം സാക്ഷ്യം വഹിക്കുകയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഇത് കപ്പല്&zwj; ഗതാഗതത്തെ മാത്രമല്ല, ആഗോളതലത്തില്&zwj; കാലാവസ്ഥയെയും ഭക്ഷ്യവിതരണത്തെയും സമ്പദ്വ്യവസ്ഥയെ തന്നെയും ഗുരുതരമായി ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/panama-canal-drought-ship-restrictions-impact-on-global-trade-articleshow-vxut55d"/>
        </item>
        <item>
            <title><![CDATA[അടിപതറി അമേരിക്ക! സാമ്പത്തിക പ്രതിസന്ധി, ചരിത്രത്തിലാദ്യമായി ദേശീയ കടം 40 ട്രില്യണ്‍ ഡോളര്‍ കടന്നു]]></title>
            <link>https://www.asianetnews.com/news-money/us-national-debt-surpasses-40-trillion-historic-high-articleshow-w5nf6cg</link>
            <guid isPermaLink="true">https://www.asianetnews.com/news-money/us-national-debt-surpasses-40-trillion-historic-high-articleshow-w5nf6cg</guid>
            <pubDate>Thu, 20 Aug 2026 17:53:14 +0530</pubDate>
            <description><![CDATA[അമേരിക്കയുടെ ദേശീയ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യണ്&zwj; ഡോളര്&zwj; കടന്നു. വര്&zwj;ദ്ധിച്ച സൈനിക ചെലവുകള്&zwj;, സാമൂഹിക സുരക്ഷാ പദ്ധതികള്&zwj;, നികുതി ഇളവുകള്&zwj; എന്നിവയാണ് രാജ്യത്തെ ഈ കടബാധ്യതയിലേക്ക് തള്ളിവിട്ടത്. പുതിയതായി കടമെടുക്കുന്ന തുകയുടെ പകുതിയും പഴയ കടത്തിന്റെ പലിശ അടയ്ക്കാനാണ് ഉപയോഗിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ab6h9b5zcfps7jvysxe6st,imgname-donald-trump--6--1787053688107.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ ദേശീയ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യണ്&zwj; ഡോളര്&zwj; (3840 ലക്ഷം കോടി രൂപ) കടന്നു. രാജ്യത്തിന്റെ സാമ്പത്തിക നില പരുങ്ങലിലാണെന്ന സൂചനകള്&zwj;ക്കിടയിലാണ് കടം ഈ കൂറ്റന്&zwj; സംഖ്യയിലെത്തിയിരിക്കുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന കടമെടുപ്പാണ് അമേരിക്കയെ ഈ അവസ്ഥയില്&zwj; എത്തിച്ചത്. വര്&zwj;ദ്ധിച്ചുവരുന്ന സൈനിക ചെലവുകള്&zwj;, വന്&zwj;തുക വേണ്ടിവരുന്ന സാമൂഹിക സുരക്ഷാ പദ്ധതികള്&zwj;, പ്രസിഡന്റ് ഡൊണാള്&zwj;ഡ് ട്രംപിന്റെ നികുതി ഇളവുകള്&zwj; എന്നിവയെല്ലാം അമേരിക്കയുടെ കടബാധ്യത കുത്തനെ ഉയര്&zwj;ത്തി.&lt;/p&gt;&lt;h2&gt;കടമെടുക്കുന്ന പണം എങ്ങോട്ടാണ് പോകുന്നത്?&lt;/h2&gt;&lt;p&gt;2026-ല്&zwj; മാത്രം അമേരിക്കന്&zwj; സര്&zwj;ക്കാര്&zwj; 2 ട്രില്യണ്&zwj; ഡോളറിലധികമാണ് കടമെടുക്കാന്&zwj; പോകുന്നത്. നിലവില്&zwj; ഇറാനില്&zwj; നടക്കുന്ന യുദ്ധത്തിന്റെ ചെലവുകളും, 2025-ല്&zwj; റിപ്പബ്ലിക്കന്&zwj; പാര്&zwj;ട്ടി പാസാക്കിയ വന്&zwj; നികുതി ഇളവുകളുമാണ് ഈ കടമെടുപ്പിന് പ്രധാന കാരണം. എന്നാല്&zwj; ഇതിലെ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത മറ്റൊന്നാണ്. ഈ വര്&zwj;ഷം അമേരിക്ക കടമെടുക്കുന്ന തുകയുടെ പകുതിയും പുതിയ പദ്ധതികള്&zwj;ക്ക് വേണ്ടിയല്ല ഉപയോഗിക്കുന്നത്, മറിച്ച് നേരത്തെ വാങ്ങിയ കടത്തിന്റെ പലിശ അടയ്ക്കാനാണ്. പലിശ ബാധ്യത ഇനിയും കൂടുന്നത് അമേരിക്കയെ വലിയൊരു സാമ്പത്തിക ഗര്&zwj;ത്തത്തിലേക്കാണ് തള്ളിയിടുന്നത്.&lt;/p&gt;&lt;h2&gt;പാളിയ പദ്ധതികളും മസ്&zwnj;കിന്റെ പരാജയവും&lt;/h2&gt;&lt;p&gt;ചെലവ് ചുരുക്കാനുള്ള ട്രംപ് സര്&zwj;ക്കാരിന്റെ രണ്ടാം ഊഴത്തിലെ പ്രധാന പദ്ധതികളെല്ലാം ഫലം കണ്ടില്ല. തുടക്കത്തില്&zwj; ഇലോണ്&zwj; മസ്&zwnj;ക് നേതൃത്വം നല്&zwj;കിയ 'ഡിപ്പാര്&zwj;ട്ട്മെന്റ് ഓഫ് ഗവണ്&zwj;മെന്റ് എഫിഷ്യന്&zwj;സി' 1 ട്രില്യണ്&zwj; ഡോളര്&zwj; സര്&zwj;ക്കാരിന് ലാഭിച്ചുനല്&zwj;കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്&zwj; വെറും 200 ബില്യണ്&zwj; ഡോളര്&zwj; മാത്രമാണ് ലാഭിക്കാന്&zwj; കഴിഞ്ഞത്. ഈ കണക്കുകള്&zwj; തന്നെ വിശ്വസനീയമല്ലെന്നും സുതാര്യതയില്ലെന്നും ചൂണ്ടിക്കാട്ടി ഗവണ്&zwj;മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് ഈ മാസം രംഗത്തെത്തിയിരുന്നു.&lt;/p&gt;&lt;h2&gt;തിരിച്ചടിച്ച് ഇറക്കുമതി തീരുവയും ഇറാന്&zwj; യുദ്ധവും&lt;/h2&gt;&lt;p&gt;വലിയ വരുമാനം ലക്ഷ്യമിട്ട് സര്&zwj;ക്കാര്&zwj; കൊണ്ടുവന്ന ഇറക്കുമതി തീരുവകളും തിരിച്ചടിയായി. ചില തീരുവകള്&zwj; സുപ്രീം കോടതി നിയമവിരുദ്ധമാണെന്ന് വിധിച്ചതോടെ, കമ്പനികളില്&zwj; നിന്ന് ഈടാക്കിയ 160 ബില്യണ്&zwj; ഡോളറിലധികം തുക സര്&zwj;ക്കാരിന് തിരികെ നല്&zwj;കേണ്ടി വന്നു.&lt;/p&gt;&lt;p&gt;ട്രംപ് അധികാരമേല്&zwj;ക്കുമ്പോള്&zwj; ജിഡിപിയുടെ 6 ശതമാനത്തിന് മുകളിലായിരുന്ന ധനക്കമ്മി 2028-ഓടെ 3 ശതമാനമായി കുറയ്ക്കാനായിരുന്നു ട്രഷറി സെക്രട്ടറി സ്&zwnj;കോട്ട് ബെസെന്റിന്റെ ലക്ഷ്യം. എന്നാല്&zwj; കാര്യങ്ങള്&zwj; വിപരീത ദിശയിലാണ് നീങ്ങുന്നതെന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹം സമ്മതിച്ചു. 'ന്യൂസ്മാക്&zwnj;സി'ന് നല്&zwj;കിയ അഭിമുഖത്തില്&zwj; ബെസെന്റ് ഇതിന്റെ കാരണങ്ങളും വ്യക്തമാക്കി. ഇറാന്&zwj; യുദ്ധവുമായി ബന്ധപ്പെട്ട സൈനിക ചെലവുകള്&zwj; വര്&zwj;ദ്ധിച്ചതും, തീരുവകള്&zwj; തിരികെ നല്&zwj;കേണ്ടി വന്നതും വലിയ തിരിച്ചടിയായി. യുദ്ധം കാരണം ആഭ്യന്തര വിപണിയില്&zwj; ഊര്&zwj;ജ്ജവില ഉയര്&zwj;ന്നത് സാമ്പത്തിക വളര്&zwj;ച്ചയെ മന്ദഗതിയിലാക്കുകയും സര്&zwj;ക്കാര്&zwj; പ്രതീക്ഷിച്ചിരുന്ന നികുതി വരുമാനത്തെ സാരമായി ബാധിക്കുകയും ചെയ്തു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/us-national-debt-surpasses-40-trillion-historic-high-articleshow-w5nf6cg"/>
        </item>
        <item>
            <title><![CDATA[ഇന്ത്യൻ കോർപ്പറേറ്റ് വരുമാനത്തിന്റെ 60 ശതമാനവും കൈയടക്കുന്നത് ഈ അഞ്ച് കുടുംബങ്ങൾ; വേൾഡ് ബാങ്കിന്റെ പഠന റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/news-money/top-5-family-business-control-60-percent-corporate-india-income-articleshow-zcgwmcg</link>
            <guid isPermaLink="true">https://www.asianetnews.com/news-money/top-5-family-business-control-60-percent-corporate-india-income-articleshow-zcgwmcg</guid>
            <pubDate>Wed, 19 Aug 2026 17:34:01 +0530</pubDate>
            <description><![CDATA[&lt;p&gt;2001 മുതൽ 2020 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ കോർപ്പറേറ്റ് വരുമാനത്തിന്റെ 60 ശതമാനവും റിലയൻസ്, അദാനി, ടാറ്റ, ബിർള, ഓം പ്രകാശ് ജിൻഡാൾ എന്നീ അഞ്ച് പ്രമുഖ കുടുംബ ബിസിനസുകൾ കൈയടക്കിയതായി ലോകബാങ്ക് റിപ്പോർട്ട്. ഇതിൽ റിലയൻസ്, അദാനി ഗ്രൂപ്പുകൾ മാത്രം 20 ശതമാനത്തിലധികം പങ്കാളിത്തമാണ് നിലനിർത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0cyg3sd10f43em2xy5v07b8,imgname-adani--ambani-1787141033772.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഇന്ത്യയിലെ കോർപ്പറേറ്റ് വരുമാനത്തിന്റെ 60 ശതമാനവും കൈയടക്കിയിരിക്കുന്നത് അഞ്ച് വൻകിട കുടുംബ ബിസിനസുകളെന്ന വേൾഡ് ബാങ്കിന്റെ പഠന റിപ്പോർട്ട് പുറത്ത്. 2001 മുതൽ 2020 വരെയുള്ള ഇരുപത് വർഷത്തിനിടയിൽ ഇന്ത്യൻ കോർപ്പറേറ്റ് വരുമാനത്തിന്റെ 60 ശതമാനത്തിലധികവും അഞ്ച് പ്രമുഖ കുടുംബ ഗ്രൂപ്പുകളുടെ കൈകളിലായിരുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. വേൾഡ് ബാങ്ക് ഇക്കണോമിക് റിവ്യൂവിൽ (World Bank Economic Review) പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് നിർണായക വിവരങ്ങളുള്ളത്. റിലയൻസ്, അദാനി, ബിർള, ഓം പ്രകാശ് ജിൻഡാൾ, ടാറ്റ ഗ്രൂപ്പുകളാണ് ഈ അഞ്ച് വൻകിട ബിസിനസ് ഗ്രൂപ്പുകൾ.&lt;/p&gt;&lt;p&gt;ഇക്കാലയളവിൽ റിലയൻസ്, അദാനി ഗ്രൂപ്പുകൾ ചേർന്ന് ആകെ വരുമാനത്തിന്റെ 20 ശതമാനത്തിലധികം പങ്കാളിത്തം സ്ഥിരമായി നിലനിർത്തി. ടാറ്റ, ഒ.പി. ജിൻഡാൾ ഗ്രൂപ്പുകളുടെ വിഹിതം ക്രമേണ ഉയർന്നുവെങ്കിലും 10 ശതമാനത്തിൽ താഴെയായി തുടരുന്നു. അതേസമയം ബിർള ഗ്രൂപ്പിന്റെ വിഹിതത്തിൽ കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. 2020ലെ കണക്കനുസരിച്ച് ഇന്ത്യയിലെ മുൻനിര 25 കുടുംബ ബിസിനസ് ഗ്രൂപ്പുകൾ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) 15 ശതമാനത്തിലധികം വരുമെന്നും കണക്കുകൾ.&lt;/p&gt;&lt;p&gt;വൻകിട ഗ്രൂപ്പുകൾ വ്യവസായത്തിന്റെ ഒന്നിലധികം മേഖലകളിലേക്ക് തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചതായി പഠനം വ്യക്തമാക്കുന്നു. വിപണിയിലെ വിവിധ മേഖലകളിൽ പകുതിയിലധികം വരുമാനവും നിയന്ത്രിക്കുന്നത് ഏറ്റവും വലിയ അഞ്ച് കമ്പനികളാണെന്നും കണ്ടെത്തൽ.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/top-5-family-business-control-60-percent-corporate-india-income-articleshow-zcgwmcg"/>
        </item>
    </channel>
</rss>
