<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 22 Aug 2026 17:26:06 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/magazine" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[പണം തരാതെ ഫോട്ടോയെടുക്കില്ലെന്ന് ജീവനക്കാർ, സമ്മതിക്കാതെ യുവതി; വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/woman-refused-to-pay-for-photo-at-vietnam-cafe-viral-video-articleshow-1bk77dr</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/woman-refused-to-pay-for-photo-at-vietnam-cafe-viral-video-articleshow-1bk77dr</guid>
            <pubDate>Thu, 20 Aug 2026 19:09:47 +0530</pubDate>
            <description><![CDATA[&lt;p&gt;'എനിക്ക് പണം നൽകാൻ താൽപ്പര്യമില്ല' എന്ന് വ്യക്തമാക്കിയ യുവതി, ജീവനക്കാരോട് ഫോട്ടോയെടുക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. പണം നൽകിയാൽ മാത്രമേ ഫോട്ടോയെടുക്കൂ എന്ന് ജീവനക്കാർ വ്യക്തമാക്കിയിട്ടും ഇവർ വഴങ്ങിയില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fpck0hx5pf55qm61rzp3g3,imgname-new-project---2026-08-20t190925.547-1787233192977.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിയറ്റ്നാമിലെ കഫേയിൽ ഫോട്ടോയെടുക്കാൻ പണം നൽകാതെ ബഹളം വെച്ച വിദേശിയായ വിനോദസഞ്ചാരിയുടെ പെരുമാറ്റത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. ഹോ ചി മിൻ സിറ്റിയിലെ പ്രശസ്തമായ ഗാർഡൻ കഫേയിലാണ് സംഭവം നടന്നത്. ഹൈഡ്രാഞ്ചിയ പൂക്കൾ നിറഞ്ഞ കുളത്തിന് നടുവിലുള്ള ഒരു സുതാര്യമായ വള്ളത്തിൽ ഇരുന്ന് ഫോട്ടോയെടുക്കുന്നതിനാണ് കഫേ അധികൃതർ ചെറിയൊരു ഫീസ് ഈടാക്കുന്നത്. എന്നാൽ, ഫീസ് നൽകാതെ ഈ ക്ലിയർ കയാക്കിൽ കയറിയിരുന്ന ടൂറിസ്റ്റ്, കഫേ ജീവനക്കാരോട് നിരന്തരം ഫോട്ടോയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.&lt;/p&gt;&lt;p&gt;'എനിക്ക് പണം നൽകാൻ താൽപ്പര്യമില്ല' എന്ന് വ്യക്തമാക്കിയ യുവതി, ജീവനക്കാരോട് ഫോട്ടോയെടുക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. പണം നൽകിയാൽ മാത്രമേ ഫോട്ടോയെടുക്കൂ എന്ന് ജീവനക്കാർ വ്യക്തമാക്കിയിട്ടും ഇവർ വഴങ്ങിയില്ല. തുടർന്നുള്ള വാക്കുതർക്കത്തിനിടയിൽ, 'എല്ലാവരും ഇവിടെ പണം നൽകിയാണ് ഫോട്ടോയെടുക്കുന്നത്' എന്ന് മറ്റുള്ളവർ ചൂണ്ടിക്കാണിച്ചു.&lt;/p&gt;&lt;p&gt;The young woman asked:&ldquo;Are you refusing to take my picture simply because I&rsquo;m from Israel?&rdquo;After asking several people around her to take photos, she was met with a simple answer: yes.An Israeli tourist had entered a caf&eacute; in Vietnam near a famous flower-filled lake, where&hellip; pic.twitter.com/umrZ7LHdmK&lt;/p&gt;&lt;p&gt;&mdash;  (@Malcolm_Pal9) August 19, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഒടുവിൽ ഫോട്ടോയെടുക്കാൻ ആരും തയാറാകാതെ വന്നതോടെ, താൻ ഇസ്രായേലിൽ നിന്നുള്ളയാളായാതുകൊണ്ടാണോ തന്നെ സഹായിക്കാൻ തയ്യാറാവാത്തത് എന്നും യുവതി ചോദിക്കുന്നു. ഇതിന് 'അതെ, നിങ്ങൾക്കതറിയാമല്ലോ' എന്ന് ജീവനക്കാരൻ മറുപടി നൽകുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോയ്ക്ക് താഴെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. പണം നൽകാതെ ഫോട്ടോ എടുക്കില്ല എന്ന് അറിയാമായിരുന്നിട്ടും അതിനായി നിർബന്ധിച്ചു കൊണ്ടേയിരുന്ന യുവതിയുടെ പെരുമാറ്റത്തെ പലരും വിമർശിച്ചു. അങ്ങനെ ഫോട്ടോ എടുക്കാനായി അവിടെയുള്ള ജീവനക്കാരോട് ആവശ്യപ്പെടുന്നത് ശരിയല്ല എന്നും അഭിപ്രായം ഉയർന്നു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/woman-refused-to-pay-for-photo-at-vietnam-cafe-viral-video-articleshow-1bk77dr"/>
        </item>
        <item>
            <title><![CDATA[ഉപഭോക്താവിനെ വിളിക്കുകപോലും ചെയ്യാതെ പാഴ്സൽ കാൻസലാക്കി ഡെലിവറി ഏജന്റ്; പോസ്റ്റുമായി യുവതി]]></title>
            <link>https://www.asianetnews.com/web-specials-magazine/delivery-agent-cancelled-parcel-without-a-call-woman-shares-post-articleshow-27gg5e0</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/delivery-agent-cancelled-parcel-without-a-call-woman-shares-post-articleshow-27gg5e0</guid>
            <pubDate>Thu, 20 Aug 2026 17:00:24 +0530</pubDate>
            <description><![CDATA[&lt;p&gt;ഉപഭോക്താവിനെ വിളിക്കുകപോലും ചെയ്യാതെ ഡെലിവറി ഏജന്റ് പാഴ്സൽ കാൻസൽ ചെയ്തു എന്നാണ് പോസ്റ്റിൽ പറയുന്നത്. പാഴ്സൽ നേരിട്ട് വാങ്ങാൻ കസ്റ്റമർ ഇകാർട്ടിന്റെ ഡെലിവറി ഹബ്ബിൽ എത്തിയെങ്കിലും ജീവനക്കാരൻ അത് നൽകാൻ തയ്യാറായില്ലെന്നും പോസ്റ്റിൽ കാണാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fezmdkhd3mpejaxj5jjvcf,imgname-new-project---2026-08-20t170002.766-1787225428403.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡെലിവറി ഏജന്റുമാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും പലരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതുപോലെ, ഒരു ഡെലിവറി ഏജന്റിന്റെ ഭാ​ഗത്ത് നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് ഈ യുവതി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. മഹി മിശ്ര എന്ന എക്സ് (ട്വിറ്റർ) യൂസറാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഉപഭോക്താവിനെ വിളിക്കുകപോലും ചെയ്യാതെ ഡെലിവറി ഏജന്റ് പാഴ്സൽ കാൻസൽ ചെയ്തു എന്നാണ് പോസ്റ്റിൽ പറയുന്നത്. പാഴ്സൽ നേരിട്ട് വാങ്ങാൻ കസ്റ്റമർ ഇകാർട്ടിന്റെ ഡെലിവറി ഹബ്ബിൽ എത്തിയെങ്കിലും ജീവനക്കാരൻ അത് നൽകാൻ തയ്യാറായില്ലെന്നും പോസ്റ്റിൽ കാണാം. 'എന്ത് ചെയ്താലും ഞാൻ ഇത് തരില്ല' എന്ന് ഡെലിവറി ബോയ് ഭീഷണിപ്പെടുത്തിയതായും പോസ്റ്റിൽ ആരോപിക്കുന്നു. 'കസ്റ്റമറെ വിളിക്കുകപോലും ചെയ്യാതെ പാഴ്സൽ കാൻസൽ ചെയ്യുന്നത് തികച്ചും തെറ്റാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുന്ന ഡെലിവറി ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം' എന്നും മഹി മിശ്ര കുറിച്ചു.&lt;/p&gt;&lt;p&gt;This is an Ekart delivery boy who used to cancel a person's parcel without even calling!The customer then goes to Ekart's hub and asks for their item to be delivered from there!Then the delivery boy refuses to deliver the item, saying, &quot;No matter what you do, I won't deliver&hellip; pic.twitter.com/X5hBILk6Uz&lt;/p&gt;&lt;p&gt;&mdash; Mahi Mishra (@MahiMishra98) August 19, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഈ സംഭവത്തിന് പിന്നാലെ നിരവധി പേരാണ് സമാനമായ ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. ഡെലിവറി ജീവനക്കാരുടെ നിരുത്തരവാദപരമായ സമീപനവും കസ്റ്റമർ സപ്പോർട്ട് വേണ്ട വിധത്തിൽ പ്രവർത്തിക്കാത്തതിനെ കുറിച്ചുമെല്ലാം ആളുകൾ കമന്റുകൾ നൽകുന്നുണ്ട്. പാഴ്സൽ വീട്ടിലെത്തിക്കാൻ ശ്രമിച്ചുവെന്നും ഉപഭോക്താവ് സ്ഥലത്തില്ലായിരുന്നുവെന്നും കാണിച്ച് വ്യാജ സന്ദേശങ്ങൾ അയക്കുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് പലരും പരാതിപ്പെടുന്നു. ഇതുപോലെ, പാഴ്സൽ കിട്ടാത്തതിനെ കുറിച്ചും പലരും തങ്ങളുടെ കമന്റുകളിൽ വിശദീകരിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;അതേസമയം, ഫ്ലിപ്കാർട്ടും പോസ്റ്റിന് കമന്റ് നൽകിയിട്ടുണ്ട്. നിങ്ങൾക്കുണ്ടായ അനുഭവത്തിൽ ഖേദിക്കുന്നു. ഇത്തരം സംഭവങ്ങളെ ​ഗൗരവകരമായി എടുക്കുന്നതാണ്. ഡിഎമ്മിൽ ഓർഡറിന്റെ വിശദാംശങ്ങൾ നൽകൂ എന്നും ഫ്ലിപ്&zwj;കാർട്ട് കമന്റിൽ പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/delivery-agent-cancelled-parcel-without-a-call-woman-shares-post-articleshow-27gg5e0"/>
        </item>
        <item>
            <title><![CDATA[അമ്മയെ മാനേജരായി നിയമിച്ചു, വെറും രണ്ടാഴ്ചയ്‍ക്കകം പിരിച്ചുവിട്ടു എന്ന് മകൾ]]></title>
            <link>https://www.asianetnews.com/web-specials-magazine/woman-fired-her-mother-as-her-manager-within-two-weeks-articleshow-2gku4gk</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/woman-fired-her-mother-as-her-manager-within-two-weeks-articleshow-2gku4gk</guid>
            <pubDate>Fri, 21 Aug 2026 17:28:03 +0530</pubDate>
            <description><![CDATA[&lt;p&gt;തുടക്കത്തിൽ കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോയെങ്കിലും രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ സ്ഥിതി മാറി. തന്നെ സംരക്ഷിക്കാൻ നോക്കിയ അമ്മ മിക്ക അവസരങ്ങൾക്കും 'വേണ്ട' എന്ന് പറയുകയാണെന്ന് അവന്തി തിരിച്ചറിഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hzwyzgyqwd6gxp3jhb9ppk,imgname-new-project---2026-08-21t163148.378-1787310275568.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമ്മയെ മാനേജരായി നിയമിച്ചെങ്കിലും വെറും രണ്ടാഴ്ചയ്ക്കകം ജോലിയില്&zwj; നിന്ന് പിരിച്ചുവിടേണ്ടി വന്നുവെന്ന് യുവതി. ഗായികയായ അവന്തി നഗ്രലിന്റെ കുറിപ്പാണ് ഇപ്പോൾ ലിങ്ക്ഡ്&zwj;ഇന്നിൽ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. അമ്മയെ മാനേജരായി നിയമിച്ചതോടെ ഒരമ്മയെന്ന നിലയിലുള്ള അവരുടെ സ്നേഹം പ്രൊഫഷണൽ ലൈഫിനെ പേഴ്സണൽ ലൈഫിൽ നിന്നും വേർതിരിച്ച് കാണുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കി എന്നാണ് അവൾ പറയുന്നത്.&lt;/p&gt;&lt;p&gt;ഹാർവാർഡ് സർവ്വകലാശാലയിൽ ചേരുന്നതിന് മുമ്പുള്ള കാലയളവിൽ ലോകമെമ്പാടുമുള്ള വേദികളിൽ സംഗീത പരിപാടികളും നാടകങ്ങളും അവതരിപ്പിച്ചു വരികയായിരുന്നു അവന്തി. കരിയർ വളർന്നപ്പോൾ ഇമെയിലുകൾ, പ്രതിഫലം, ലോജിസ്റ്റിക്സ്, മറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യാൻ ഒരാളുടെ സഹായം ആവശ്യമാണെന്ന് അവൾക്ക് തോന്നി. ആ സമയത്ത് ജോലിത്തിരക്കുകൾ ഇല്ലാതിരുന്ന അമ്മ സഹായിക്കാമെന്നും പറഞ്ഞ് മുന്നോട്ടുവന്നു.&lt;/p&gt;&lt;p&gt;തുടക്കത്തിൽ കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോയെങ്കിലും രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ സ്ഥിതി മാറി. തന്നെ സംരക്ഷിക്കാൻ നോക്കിയ അമ്മ മിക്ക അവസരങ്ങൾക്കും 'വേണ്ട' എന്ന് പറയുകയാണെന്ന് അവന്തി തിരിച്ചറിഞ്ഞു. രാത്രി വൈകിയുള്ള ഷോകൾ, അപരിചിതമായ നഗരങ്ങൾ, വലിയ ജനക്കൂട്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ട റിസ്കുകൾ അമ്മയിൽ ആശങ്കയുണ്ടാക്കി.&lt;/p&gt;&lt;p&gt;'അവർ എന്റെ കരിയർ അല്ല മാനേജ് ചെയ്തത്, മറിച്ച് സ്വന്തം മകളെ സംരക്ഷിക്കുകയാണ് ചെയ്തത്. രണ്ടും രണ്ട് ജോലികളാണ്' അവന്തി കുറിച്ചു. വ്യക്തിജീവിതത്തെയും പ്രൊഫഷണൽ കരിയറിനെയും വേർതിരിച്ചു കാണാൻ അറിയാവുന്ന പ്രൊഫഷണലുകളെ പിന്നീട് താൻ കണ്ടെത്തുകയായിരുന്നുവെന്നും അവൾ കൂട്ടിച്ചേർത്തു. എന്നാൽ, എല്ലാ കലാകാരന്മാർക്കും ഇത്തരം സഹായങ്ങൾ എളുപ്പത്തിൽ ലഭിക്കാറില്ലെന്നും പലരും മാതാപിതാക്കളുടെയോ പങ്കാളികളുടെയോ സുഹൃത്തുക്കളുടെയോ സഹായം തേടാൻ നിർബന്ധിതരാകാറുണ്ടെന്നും അവർ വ്യക്തമാക്കി. നിങ്ങളെങ്ങനെയാണ് നിങ്ങളുടെ ആദ്യത്തെ ടീമംഗത്തെ കണ്ടെത്തിയതെന്ന് ചോദിച്ചുകൊണ്ടാണ് അവന്തി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/woman-fired-her-mother-as-her-manager-within-two-weeks-articleshow-2gku4gk"/>
        </item>
        <item>
            <title><![CDATA[ലോക്ഭവനിലെ നെൽക്കൃഷിയുടെ വിളവെടുപ്പിന് നേരിട്ടെത്തി, കൃഷിയിടത്തിലെ വിളകൾ നേരിട്ട് പരിശോധിച്ച് ഗവർണർ]]></title>
            <link>https://www.asianetnews.com/agriculture/kerala-governor-rajendra-viswanath-arlekar-harvests-paddy-at-lok-bhavan-farm-in-thiruvananthapuram-articleshow-2p9z5rp</link>
            <guid isPermaLink="true">https://www.asianetnews.com/agriculture/kerala-governor-rajendra-viswanath-arlekar-harvests-paddy-at-lok-bhavan-farm-in-thiruvananthapuram-articleshow-2p9z5rp</guid>
            <pubDate>Thu, 20 Aug 2026 17:20:52 +0530</pubDate>
            <description><![CDATA[&lt;p&gt;ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ലോക്ഭവൻ വളപ്പിൽ കൃഷിയിറക്കിയ നെല്ലിന്റെ വിളവെടുപ്പിന് നേതൃത്വം നൽകി. കൃഷിയിടത്തിലെത്തിയ ഗവർണർ വിവിധ വിളകൾ നേരിട്ട് പരിശോധിക്കുകയും അവയുടെ ഇനവും കൃഷിരീതികളും ഉപയോഗത്തെക്കുറിച്ചും സംബന്ധിച്ച് ഉദ്യോഗസ്ഥരോട് ചോദിച്ചറിയുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ffrjnw46hntcwhznyd251c,imgname-kerala-governor-1787226245820.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ലോക്ഭവൻ വളപ്പിൽ കൃഷിയിറക്കിയ നെല്ലിന്റെ വിളവെടുപ്പിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നേരിട്ടെത്തി നേതൃത്വം നൽകി. പത്ത് സെന്റ് സ്ഥലത്ത് മൂന്ന് മാസം മുമ്പ് വിതച്ച നെല്ലിന്റെ കൊയ്ത്തിനാണ് ഗവർണർ എത്തിയത്. മികച്ച രീതിയിൽ വളർന്ന നെൽച്ചെടികളും ലഭിച്ച വിളവും അദ്ദേഹം നേരിട്ട് വിലയിരുത്തി. ലോക്ഭവൻ വളപ്പിനെ കാർഷികോദ്യാനമാക്കാനുള്ള ഗവർണറുടെ തീരുമാനം യാഥാർഥ്യമായതിന്റെ അഭിമാനത്തിലാണ് ഇപ്പോൾ അദ്ദേഹം. പടവലം, ചീര, മുരിങ്ങ, നെയ്യ്ക്കുമ്പളം, മത്തൻ, വെള്ളരി, നിത്യവഴുതന, കാബേജ്, കത്രിക്ക, നീളൻപയർ, കപ്പ, പച്ചമുളക്, മധുരക്കിഴങ്ങ് തുടങ്ങി വിവിധയിനം പച്ചക്കറികൾ വിളവെടുപ്പിന് പാകമായി നിൽക്കുകയാണ്.&lt;/p&gt;&lt;p&gt;കൃഷിയിടത്തിലെത്തിയ ഗവർണർ വിവിധ വിളകൾ നേരിട്ട് പരിശോധിക്കുകയും അവയുടെ ഇനവും കൃഷിരീതികളും ഉപയോഗത്തെക്കുറിച്ചും സംബന്ധിച്ച് ഉദ്യോഗസ്ഥരോട് ചോദിച്ചറിയുകയും ചെയ്തു. ബിഹാർ ഗവർണറായിരിക്കെ നടത്തിയ കാർഷിക പരീക്ഷണങ്ങളുടെ വിജയമാണ് കേരളത്തിലെ കാർഷികയജ്ഞത്തിന് ആർലേക്കർക്ക് പ്രചോദനമായത്. കൃഷിയിലൂടെ ലോക്ഭവൻ വളപ്പിനെ കൂടുതൽ ഹരിതാഭമാക്കുന്നതിനൊപ്പം ജീവനക്കാരുടെ അധ്വാനവും സേവനവും കാര്യക്ഷമമായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.&lt;/p&gt;&lt;p&gt;കൃഷിയുടെ മേൽനോട്ടത്തിനായി കൃഷിവകുപ്പിൽനിന്നുള്ള സൂപ്പർവൈസറെയും നിയോഗിച്ചിട്ടുണ്ട്. കൃത്യമായ പരിപാലനമാണ് മികച്ച വിളവ് ലഭിക്കാൻ പ്രധാന കാരണമായത്. വിത്തിടൽ മുതൽ വളപ്രയോഗം, ജലസേചനം, കളനിയന്ത്രണം, വിളപരിപാലനം എന്നിവ വരെ കൃത്യമായി നടപ്പാക്കിയതിന്റെ ഫലമാണ് ഇപ്പോൾ ലോക്ഭവൻ വളപ്പിൽ കാണുന്ന സമൃദ്ധമായ വിളവ്. കൃഷിയോടുള്ള ഗവർണറുടെ നേരിട്ടുള്ള താൽപര്യവും ജീവനക്കാരുടെ കൂട്ടായ പരിശ്രമവും ഒത്തുചേർന്നതോടെ ലോക്ഭവൻ വളപ്പ് ഒരു മാതൃകാ കാർഷികോദ്യാനമായി മാറുകയാണ്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/agriculture/kerala-governor-rajendra-viswanath-arlekar-harvests-paddy-at-lok-bhavan-farm-in-thiruvananthapuram-articleshow-2p9z5rp"/>
        </item>
        <item>
            <title><![CDATA[അയ്യോ, ഇത് നമ്മുടെ സാരിയല്ലേ? 'മാക്സി ഡ്രസ്' എന്നും പറഞ്ഞ് വില്പനയ്ക്ക്, വില 26,000, അടിച്ചുമാറ്റിയെന്ന് വിമർശനം]]></title>
            <link>https://www.asianetnews.com/web-specials-magazine/los-angeles-fashion-brand-labelled-saree-as-draped-maxi-dress-online-backlash-articleshow-2t2gcnv</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/los-angeles-fashion-brand-labelled-saree-as-draped-maxi-dress-online-backlash-articleshow-2t2gcnv</guid>
            <pubDate>Sat, 22 Aug 2026 13:10:37 +0530</pubDate>
            <description><![CDATA[&lt;p&gt;സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനം ഉയർന്നതിനെ തുടർന്ന്, കമ്പനി വെബ്&zwnj;സൈറ്റിലെ ഉൽപ്പന്നത്തിന്റെ പേര് മാറ്റി 'എംബെളിഷ്ഡ് സാരി-ഇൻസ്പയേർഡ് ഗൗൺ' എന്നാക്കി ഇത് തിരുത്തിയിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m6g8dh5pthzq0b7dycz8g6,imgname-new-project---2026-08-22t130756.856-1787384308145.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സാരിയെ 'മാക്സി ഡ്രസ്' എന്ന് വിളിച്ചു; ഫാഷൻ ബ്രാൻഡിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സാരി അവരുടെ തനതായ വസ്ത്രമാണ്. പലരും അഭിമാനത്തോടെയാണ് അതിനെ കാണുന്നത്. വിശേഷദിവസങ്ങളിൽ ആളുകൾ ഏറ്റവുമധികം ധരിക്കാൻ ഇഷ്ടപ്പെടുന്നതും സാരി ആയിരിക്കും. എന്നാൽ അതിനെ വെറും 'മാക്സി ഡ്രസ്' (Maxi Dress) എന്നും പറഞ്ഞ് വിൽക്കുന്ന കാലിഫോർണിയൻ ഫാഷൻ ബ്രാൻഡിന് നേരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുകയാണ്. പ്രശസ്ത ബ്രാൻഡായ JW PEI -ക്കെതിരെയാണ് ത്രെഡ്സ് പ്ലാറ്റ്&zwnj;ഫോമിൽ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നത്.&lt;/p&gt;&lt;p&gt;സാധാരണ സാരി എങ്ങനെയാണോ പ്ലീറ്റുകളൊക്കെ എടുത്ത് ധരിക്കുന്നത് അങ്ങനെ തന്നെ ധരിച്ചിരിക്കുന്ന ചിത്രമാണ് ബ്രാൻഡ് വെബ്&zwnj;സൈറ്റിൽ 'ഡ്രേപ്ഡ് മാക്സി ഡ്രസ്' എന്ന പേരിൽ കാണിച്ചിരിക്കുന്നത്. ഇതിന് ഏകദേശം 26,000 രൂപയോളമാണ് വില വരുന്നത്.&lt;/p&gt;&lt;p&gt;സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനം ഉയർന്നതിനെ തുടർന്ന്, കമ്പനി വെബ്&zwnj;സൈറ്റിലെ ഉൽപ്പന്നത്തിന്റെ പേര് മാറ്റി 'എംബെളിഷ്ഡ് സാരി-ഇൻസ്പയേർഡ് ഗൗൺ' എന്നാക്കി ഇത് തിരുത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;പരമ്പരാഗത ദക്ഷിണേഷ്യൻ സാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ വസ്ത്രമെന്നും, സാരിയുടെ സിഗ്നേച്ചർ ഡ്രേപ്പായ അരയിലെ മടക്കുകളും തോളിൽ നിന്ന് വീഴുന്ന പല്ലുവും ഇതിൽ പുനരാവിഷ്കരിച്ചിട്ടുണ്ടെന്നും ബ്രാൻഡ് പിന്നീട് വിശദീകരിച്ചു.&lt;/p&gt;&lt;strong&gt;View on Threads&lt;/strong&gt;&lt;p&gt;&lt;/p&gt;&lt;p&gt;വസ്ത്രത്തിന്റെ ചിത്രങ്ങൾ സഹിതം പങ്കുവെച്ചുകൊണ്ട് ഒരു ത്രെഡ്സ് യൂസർ കുറിച്ചത് ഇങ്ങനെയാണ്, 'ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്നവർ ആയാൽപോലും, മറ്റ് സാംസ്കാരിക തനിമയുള്ള വസ്ത്രങ്ങൾ അടിച്ചുമാറ്റാനുള്ള അവകാശമാകുന്നില്ല. കുറഞ്ഞപക്ഷം ക്രെഡിറ്റെങ്കിലും നൽകൂ!'&lt;/p&gt;&lt;p&gt;'ഇത് ഓവർലേ ഡ്രസ് ഒന്നുമല്ല, ഇതൊരു സാരിയാണ്' എന്ന് മറ്റൊരാൾ കുറിച്ചു. 'ഫാഷൻ ഇൻഡസ്ട്രി പെട്ടെന്ന് എന്തിനാണ് ഞങ്ങളുടെ സംസ്കാരത്തെ രൂപം മാറ്റി ഉപയോ​ഗിക്കുന്നത്' എന്ന് മറ്റൊരാൾ ചോദിച്ചു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/los-angeles-fashion-brand-labelled-saree-as-draped-maxi-dress-online-backlash-articleshow-2t2gcnv"/>
        </item>
        <item>
            <title><![CDATA[ജർമ്മനിയിലെ ഹെർമിസ് സ്റ്റോർ ശുചിമുറിയിൽ കുടുങ്ങി, അവർക്ക് മനുഷ്യരേക്കാൾ പ്രധാനം വാതിൽ; പോസ്റ്റ്]]></title>
            <link>https://www.asianetnews.com/video-cafe-magazine/indian-american-comedian-zarna-garg-stuck-in-a-hermes-restroom-in-germany-viral-video-articleshow-3e625t3</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/indian-american-comedian-zarna-garg-stuck-in-a-hermes-restroom-in-germany-viral-video-articleshow-3e625t3</guid>
            <pubDate>Fri, 21 Aug 2026 16:13:20 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു മണിക്കൂറും ഇരുപത് മിനിറ്റും നീണ്ട ആശങ്കയ്&zwnj;ക്കൊടുവിൽ ഫയർഫോഴ്&zwnj;സ് എത്തിയാണ് തന്നെ പുറത്തെത്തിച്ചത് എന്നും ഇവർ പറഞ്ഞു. പുറത്തിറങ്ങിയ തനിക്ക് ജീവനക്കാർ ഒരു കുപ്പി ഷാംപെയ്ൻ നൽകിയെങ്കിലും താൻ അത് നിരസിക്കുകയാണുണ്ടായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hym44076d80rsxs1nge805,imgname-new-project---2026-08-21t161112.554-1787308937344.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജർമ്മനിയിലെ ബർലിനിലുള്ള ഒരു ഹെർമിസ് സ്റ്റോറിലെ ശുചിമുറിയിൽ ഒരു മണിക്കൂറിലധികം കുടുങ്ങിപ്പോയതായി പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സർണ ഗാർഗിന്റെ പരാതി. സ്റ്റോർ ജീവനക്കാരുടെ മോശമായ പെരുമാറ്റത്തിനെതിരെയും നിസ്സംഗതയ്&zwnj;ക്കെതിരെയും ഇൻസ്റ്റഗ്രാമിലാണ് അവർ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;തീർത്തും ദുർബലമായ പ്ലൈവുഡ് കൊണ്ടുണ്ടാക്കിയ വാതിലാണ് ശുചിമുറിയുടേതെന്നും, ഇത് ഫയർ കോഡിന്റെ ലംഘനമാണെന്നും സർണ ഗാർഗ് ആരോപിക്കുന്നു. ജീവനക്കാർ ഇക്കാര്യത്തിൽ തികഞ്ഞ നിസ്സം​ഗതയാണ് കാണിച്ചത് എന്നും യുവതി ആരോപിക്കുന്നു. വാതിൽ തകർത്ത് തന്നെ പുറത്തെത്തിക്കാൻ ജീവനക്കാർ തയ്യാറായില്ല. തന്റെ കുട്ടികളും ടീം അംഗങ്ങളും വാതിലിനപ്പുറം ഇതൊക്കെ കണ്ട് ഭയന്നു നിൽക്കുന്നുണ്ടായിരുന്നു. എന്നിട്ടും ആരും അവരോട് പോലും ആശ്വാസവാക്കോ ഖേദപ്രകടനമോ നടത്തിയില്ല.&lt;/p&gt;&lt;p&gt;ഒരു മണിക്കൂറും ഇരുപത് മിനിറ്റും നീണ്ട ആശങ്കയ്&zwnj;ക്കൊടുവിൽ ഫയർഫോഴ്&zwnj;സ് എത്തിയാണ് തന്നെ പുറത്തെത്തിച്ചത് എന്നും ഇവർ പറഞ്ഞു. പുറത്തിറങ്ങിയ തനിക്ക് ജീവനക്കാർ ഒരു കുപ്പി ഷാംപെയ്ൻ നൽകിയെങ്കിലും താൻ അത് നിരസിക്കുകയാണുണ്ടായത്. 'വിലകൂടിയ ഹെർമിസ് ബാഗുകൾ തുറക്കാനും അടയ്ക്കാനും വളരെ ബുദ്ധിമുട്ടാണ്, ഇപ്പോൾ അവരുടെ ശുചിമുറി വാതിലും അതുപോലെ തന്നെ' എന്ന് പരിഹസിച്ചുകൊണ്ടാണ് സർണ ഗാർഗ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങളും വീഡിയോയും അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Zarna Garg (@zarnagarg)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;കസ്റ്റമേഴ്സിനെക്കാളും അവർക്ക് പ്രധാനം അവരുടെ വാതിൽ ആയിരുന്നു എന്നാണ് പലരും കമന്റ് നൽകിയത്. ഒപ്പം തന്നെ അവസാനം സർണ ​ഗാർ​ഗിനെതിരെ ജീവനക്കാർ വാതിൽ വലിച്ചടച്ചതിനെ കുറിച്ചും പലരും കമന്റുകൾ നൽകി.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/indian-american-comedian-zarna-garg-stuck-in-a-hermes-restroom-in-germany-viral-video-articleshow-3e625t3"/>
        </item>
        <item>
            <title><![CDATA[ഇം​ഗ്ലീഷാണോ ഒരാളുടെ കഴിവ് തീരുമാനിക്കുന്നത്, അതറിയാത്ത ഒരാളെ ജോലിക്കെടുത്തു, അനുഭവം പങ്കുവച്ച് സംരംഭകൻ]]></title>
            <link>https://www.asianetnews.com/web-specials-magazine/why-this-founder-hire-a-candidate-with-less-knowledge-in-english-read-viral-post-articleshow-4lo56du</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/why-this-founder-hire-a-candidate-with-less-knowledge-in-english-read-viral-post-articleshow-4lo56du</guid>
            <pubDate>Thu, 20 Aug 2026 18:00:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിലെ ജോലിസ്ഥലങ്ങളിൽ പലപ്പോഴും ഇം​ഗ്ലീഷ് അറിയുന്നവർക്ക് മറ്റ് കഴിവുകളുള്ളവരേക്കാൾ പരി​ഗണ നൽകുന്നതിനെ കുറിച്ച് പലരും കമന്റുകൾ നൽകി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkdwmmahe90j0mzmah6s3590,imgname-new-project---2026-03-11t125400.143-1773213995345.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇംഗ്ലീഷ് ഭാഷ ശരിക്കും അറിയാത്തതിന്റെ പേരിൽ അവസരം നിഷേധിക്കപ്പെടുന്ന അനേകം ആളുകളുണ്ട്. അതിനി കഴിവുണ്ടെങ്കിലും അതൊന്നും പല കമ്പനികളും കാര്യമാക്കാറില്ല. അതിൽ നിന്നും വ്യത്യസ്തമായി മുംബൈയിൽ നിന്നുള്ള ഒരു സംരംഭകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. കനൻ ബാല്&zwj; എന്ന സംരംഭകനാണ് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിയില്ലെങ്കിലും സാങ്കേതിക കാര്യങ്ങളിൽ കഴിവുള്ള ഒരു യുവാവിനെ ധൈര്യപൂർവ്വം ജോലിക്ക് എടുത്തതും, അത് വലിയ വിജയമായി മാറിയതിന്റെ അനുഭവമാണ് എക്സിൽ പങ്കുവെച്ചത്.&lt;/p&gt;&lt;p&gt;ടയർ- 2 നഗരത്തിൽ നിന്നുള്ള ഒരു ഉദ്യോഗാർത്ഥിയെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. ടെക്നോളജിയിലുള്ള അദ്ദേഹത്തിന്റെ കഴിവുകളിൽ ആകൃഷ്ടനായെങ്കിലും, ഇംഗ്ലീഷ് സംസാരിക്കാനുള്ള ബുദ്ധിമുട്ട് കാരണം കനന് ആദ്യമൊരു ശങ്ക തോന്നിയിരുന്നു. ക്ലയന്റുകളുമായി നേരിട്ട് ഇടപഴകേണ്ട റോളിലേക്കായിരുന്നു നിയമനം. എന്നാൽ, ഇംഗ്ലീഷ് മികച്ചതായിട്ടും സാങ്കേതികമായി പിന്നിൽ നിൽക്കുന്നവരെയൊക്കെ ജോലിക്കെടുത്ത് മടുത്ത താൻ ആ യുവാവിന് അവസരം നൽകാൻ തീരുമാനിക്കുകയായിരുന്നു എന്ന് കനൻ പറയുന്നു. ക്ലയന്റുകളോട് ഹിന്ദിയിൽ തന്നെ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ അദ്ദേഹം ജീവനക്കാരന് അനുവാദവും നൽകി.&lt;/p&gt;&lt;p&gt;ഇന്ന് തങ്ങളുടെ കമ്പനിയിലെ ഏറ്റവും മികച്ച നിയമനങ്ങളിൽ ഒന്നാണ് അതെന്നും കനൻ പറയുന്നു. കുമാർ വിശ്വാസിനെപ്പോലെയുള്ളവർ അവരുടെ മാതൃഭാഷയിലെ പ്രാവീണ്യം കൊണ്ട് മാത്രം ആളുകളെ ആകർഷിക്കുന്നുണ്ട്. ജപ്പാൻ, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ആളുകൾ സ്വന്തം മാതൃഭാഷ ഉപയോഗിച്ചാണ് വിജയം നേടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് പ്രധാനമാണെങ്കിലും, അത് ഒരാളുടെ ബുദ്ധിയുടെയോ കഴിവുകളുടെയോ അളവുകോലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഇന്ത്യയിലെ ജോലിസ്ഥലങ്ങളിൽ പലപ്പോഴും ഇം​ഗ്ലീഷ് അറിയുന്നവർക്ക് മറ്റ് കഴിവുകളുള്ളവരേക്കാൾ പരി​ഗണ നൽകുന്നതിനെ കുറിച്ച് പലരും കമന്റുകൾ നൽകി. 'ഓസ്ട്രേലിയയിൽ, ക്ലയന്റുകളുമായി ഇടപഴകേണ്ട ടെക്നിക്കൽ ജോലികളിൽ പോലും നിയമനം നടത്തുമ്പോൾ ആരും ഇംഗ്ലീഷ് അറിയുമോയെന്നത് കാര്യമായി എടുക്കാറില്ല' എന്നായിരുന്നു ഒരാളുടെ കമന്റ്.&lt;/p&gt;&lt;p&gt;I interviewed a guy from a Tier-2 city whose English was terrible.But he was too good with his sample task.I was still overthinking about hiring him because his role involved facing the clients.I still hired him!I was tired of hiring people great with their English but&hellip;&lt;/p&gt;&lt;p&gt;&mdash; Kanan Bahl (@BahlKanan) August 19, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;'മറ്റു രാജ്യങ്ങളിൽ ഇംഗ്ലീഷ് വെറുമൊരു ഭാഷ മാത്രമാണ്. എന്നാൽ ഇന്ത്യയിലോ, അതിനെ ഒരു പ്രത്യേക 'കഴിവ്' ആയാണ് കണക്കാക്കുന്നത്. അതൊരു സങ്കടകരമായ പ്രവണതയാണ്' എന്നും ആളുകൾ അഭിപ്രായപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/why-this-founder-hire-a-candidate-with-less-knowledge-in-english-read-viral-post-articleshow-4lo56du"/>
        </item>
        <item>
            <title><![CDATA[നിന്റെ ശബ്ദം പെൺകുട്ടികളുടേത് പോലെ, ഒരുപാട് കളിയാക്കലുകൾ കേട്ടു, ഒടുവിൽ; അനുഭവം പറഞ്ഞ് യുവാവ്]]></title>
            <link>https://www.asianetnews.com/video-cafe-magazine/your-voice-is-like-a-girl-years-of-bullying-teacher-helped-to-overcome-viral-video-deepak-ramola-articleshow-8i6l7b6</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/your-voice-is-like-a-girl-years-of-bullying-teacher-helped-to-overcome-viral-video-deepak-ramola-articleshow-8i6l7b6</guid>
            <pubDate>Sat, 22 Aug 2026 10:59:57 +0530</pubDate>
            <description><![CDATA[&lt;p&gt;കരഞ്ഞുകൊണ്ടിരുന്ന തന്നെ കണ്ട ഇംഗ്ലീഷ് അധ്യാപിക പ്രഗതി കപൂർ ചോദിച്ചത് ഇങ്ങനെയാണ്; 'നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണോ?' താൻ അതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നായിരുന്നു ദീപക്കിന്റെ മറുപടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kz4ndymardepc5j3x24sm5,imgname-new-project---2026-08-22t105730.695-1787376588222.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തന്റെ ശബ്ദത്തിന്റെ പേരിൽ വർഷങ്ങളോളം കളിയാക്കലുകളും അധിക്ഷേപങ്ങളും നേരിടേണ്ടിവന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് എഴുത്തുകാരനും അധ്യാപകനുമായ ദീപക് രാമോല. ഹാർവാർഡ് ബിരുദധാരി കൂടിയാണ് ദീപക്. ഇൻസ്റ്റഗ്രാമിലാണ് ദീപക് തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയത്. ഒടുവിൽ താൻ തന്നെത്തന്നെ അം​ഗീകരിച്ചുവെന്നാണ് ദീപക് പറയുന്നത്. അതിന് ഒപ്പം നിന്ന മനുഷ്യർക്ക് സ്നേഹവും നന്ദിയും അറിയിക്കുക കൂടി ചെയ്തു ദീപക്.&lt;/p&gt;&lt;p&gt;തന്റെ ശബ്ദം ഒരു കുട്ടിയുടേത് പോലെയോ പെൺകുട്ടിയുടേത് പോലെയോ ആണെന്നും പറഞ്ഞ് സ്കൂൾ കാലം മുതൽ ആളുകൾ തന്നെ പരിഹസിച്ചിരുന്നു. സമീപകാലത്തുണ്ടായ ഒരു മോശം അനുഭവം സ്കൂൾ കാലത്തെ അധിക്ഷേപങ്ങൾ വീണ്ടും ഓർമ്മിക്കാൻ ഇടയാക്കി. എന്നാൽ, 11-ാം ക്ലാസിൽ പഠിക്കുമ്പോൾ തന്റെ ഇംഗ്ലീഷ് അധ്യാപികയുമായുണ്ടായ ഒരു സംഭാഷണമാണ് തന്റെ കാഴ്ചപ്പാട് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കരഞ്ഞുകൊണ്ടിരുന്ന തന്നെ കണ്ട ഇംഗ്ലീഷ് അധ്യാപിക പ്രഗതി കപൂർ ചോദിച്ചത് ഇങ്ങനെയാണ്; 'നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണോ?' താൻ അതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നായിരുന്നു ദീപക്കിന്റെ മറുപടി. 'ഇനി മുതൽ നിനക്ക് സംസാരിക്കാനേ കഴിഞ്ഞില്ലെങ്കിലോ? അപ്പോൾ നിനക്ക് കുഴപ്പമുണ്ടാകുമോ?' എന്നായി അടുത്ത ചോദ്യം. തനിക്കിനിയും ഒരുപാട് കാര്യങ്ങൾ പറയാനുള്ളതിനാൽ അത് പറ്റില്ലെന്നായിരുന്നു ദീപകിന്റെ മറുപടി.&lt;/p&gt;&lt;p&gt;'ശരി, അപ്പോൾ ആ കാര്യത്തിൽ തീരുമാനമായി, നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണ്. നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണെങ്കിൽ, നിന്റെ ശബ്ദത്തെ നീ തന്നെ ഉൾക്കൊള്ളണം, ഒപ്പം നിന്റെ കഥയെയും' എന്നും അധ്യാപിക പറഞ്ഞതായി ദീപക് പറയുന്നു.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Deepak Ramola (@deepakramola)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;താൻ സ്വയം അംഗീകരിച്ച ഒരു കാര്യത്തിന്റെ പേരിൽ മറ്റുള്ളവർക്ക് തന്നെ ചെറുതാക്കാനോ തോൽപ്പിക്കാനോ കഴിയില്ലെന്ന് ആ അധ്യാപിക തന്നെ ഓർമ്മിപ്പിച്ചതായും ദീപക് കൂട്ടിച്ചേർത്തു. 'അന്ന് മുതൽ എന്റെ ശബ്ദത്തെ ഓർത്ത് ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ല' എന്നും ദീപക് പറയുന്നു. നിരവധിപ്പേരാണ് ദീപക്കിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. ഒരാൾ സ്വയം അം​ഗീകരിച്ചാൽ അയാളെ തോൽപ്പിക്കാൻ ഒന്നിനും കഴിയില്ലെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/your-voice-is-like-a-girl-years-of-bullying-teacher-helped-to-overcome-viral-video-deepak-ramola-articleshow-8i6l7b6"/>
        </item>
        <item>
            <title><![CDATA[ദിവസം യാത്രയ്ക്ക് വേണ്ടി മാത്രം 6 മണിക്കൂർ; വീട്ടിലെത്തുന്നു ഉറങ്ങുന്നു, ദുരിതം വിവരിച്ച് യുവാവ്]]></title>
            <link>https://www.asianetnews.com/web-specials-magazine/six-hours-travel-everyday-to-office-man-shares-post-articleshow-8wk7mor</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/six-hours-travel-everyday-to-office-man-shares-post-articleshow-8wk7mor</guid>
            <pubDate>Fri, 21 Aug 2026 18:05:11 +0530</pubDate>
            <description><![CDATA[&lt;p&gt;ദിവസം 6 മണിക്കൂറാണ് യാത്രയ്ക്ക് വേണ്ടി മാത്രം നഷ്ടപ്പെടുത്തുന്നത്. രാത്രി വീട്ടിലെത്തുന്നത് ഉറങ്ങാൻ മാത്രമാണെന്നും യുവാവ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k91wm977xykkqe72te10ac20,imgname-new-project--25--1762073912551.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദിവസേന ജോലിസ്ഥലത്തേക്കുള്ള യാത്രക്കായി തന്റെ ഒരു ദിവസത്തിലെ നീണ്ട മണിക്കൂറുകൾ നഷ്ടപ്പെടുത്തുന്നതിനെ കുറിച്ച് ഒരു യുവാവ് കുറിച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ജോലി സമയത്തിന് ഏറെക്കുറെ സമാനമായ സമയമാണ് യാത്ര ചെയ്യാൻ വേണ്ടിയും യുവാവെടുക്കുന്നത്. മഹാരാഷ്ട്രയിലെ ബദ്&zwnj;ലാപൂരിൽ നിന്ന് ഗോരേഗാവിലേക്ക് ദിവസവും ആറര മണിക്കൂറോളം യാത്ര ചെയ്ത് വേണം യുവാവിന് ജോലിക്ക് പോകാൻ. റെഡ്ഡിറ്റിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;പുലർച്ചെ 5 മണിക്ക് ഉണരുന്ന താൻ രാവിലെ ആറരയോടെ വീട്ടിൽ നിന്ന് ഇറങ്ങുമെന്നും 7.15 -ന് ബദ്&zwnj;ലാപൂർ സ്റ്റേഷനിൽ നിന്ന് ലോക്കൽ ട്രെയിൻ കയറുമെന്നും ഇദ്ദേഹം പറയുന്നു. ദാദറിൽ എത്തി വെസ്റ്റേൺ ലൈനിലേക്ക് മാറി ഗോരേഗാവിൽ എത്തും. അവിടെ നിന്ന് 30 മിനിറ്റോളം ഓട്ടോറിക്ഷ ക്യൂവിൽ നിന്ന ശേഷമാണ് ഓഫീസിൽ എത്തുന്നത്. രാവിലെ 10 മണിയോടെയാണ് ഓഫീസിൽ എത്തുക.&lt;/p&gt;&lt;p&gt;വൈകുന്നേരം 7 മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങിയാൽ രാത്രി 11 മണിയോടെയാണ് ബദ്&zwnj;ലാപൂരിലെ വീട്ടിൽ തിരിച്ചെത്തുന്നത്. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും ഇങ്ങനെ തന്നെയാണ് എന്നും അദ്ദേഹം പറയുന്നു. ദിവസം 6 മണിക്കൂറാണ് യാത്രയ്ക്ക് വേണ്ടി മാത്രം നഷ്ടപ്പെടുത്തുന്നത്. രാത്രി വീട്ടിലെത്തുന്നത് ഉറങ്ങാൻ മാത്രമാണെന്നും യുവാവ് കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;I travel for 6 hours everyday from Badlapur to Goregaonby u/underground-chicken in mumbai&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഓഫീസിനടുത്തേക്ക് താമസം മാറ്റുന്നത് എളുപ്പമല്ല. ഓഫീസിനടുത്ത് പി.ജി. തിരയാൻ ശ്രമിച്ചെങ്കിലും വാടക വളരെ കൂടുതലാണ്. കുറഞ്ഞ നിരക്കിലുള്ളവയാകട്ടെ തീർത്തും വൃത്തിഹീനവുമാണ്. തന്റെ പ്രതിമാസ ശമ്പളം 35,000 രൂപ മാത്രമായതിനാൽ അവിടെ വാടകയ്ക്ക് വീടെടുത്ത് താമസിക്കാൻ സാധിക്കില്ലെന്നും യുവാവ് പറയുന്നു. നിരവധിപ്പേര്&zwj; പോസ്റ്റിന് കമന്&zwj;റുകള്&zwj; നല്&zwj;കി. ദിവസേന യാത്ര ചെയ്യുന്നതിന് പകരം പിജിയോ ഹോസ്റ്റലുകളോ നോക്കാന്&zwj; പലരും ഉപദേശിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/six-hours-travel-everyday-to-office-man-shares-post-articleshow-8wk7mor"/>
        </item>
        <item>
            <title><![CDATA[രാത്രി 10 മണി, ബസിൽ പുരുഷന്മാർ മാത്രം, പക്ഷേ ഒരു പേടിയും തോന്നുന്നില്ല; വീഡിയോയുമായി യുവതി]]></title>
            <link>https://www.asianetnews.com/video-cafe-magazine/10-pm-bus-full-of-men-no-women-but-feels-safe-mumbai-woman-shares-video-articleshow-a4eiqum</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/10-pm-bus-full-of-men-no-women-but-feels-safe-mumbai-woman-shares-video-articleshow-a4eiqum</guid>
            <pubDate>Sat, 22 Aug 2026 16:54:44 +0530</pubDate>
            <description><![CDATA[&lt;p&gt;&lsquo;രാത്രി 10 മണിക്ക് ആണുങ്ങൾ മാത്രമുള്ള ഒരു ബസിലാണ് ഞാൻ യാത്ര ചെയ്യുന്നത്. കൂടെ ഒറ്റ സ്ത്രീ പോലുമില്ല. എങ്കിലും എനിക്ക് യാതൊരു ഭയവും തോന്നുന്നില്ല. ഇതിന് ഒരേയൊരു കാരണം മാത്രമേയുള്ളൂ.&rsquo;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mkdp3m87rg7pm8qn9nmrrd,imgname-new-project---2026-08-22t165145.694-1787397855348.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈയിൽ രാത്രി വൈകി ബസിൽ യാത്ര ചെയ്തതിന്റെ അനുഭവം പങ്കുവച്ച് യുവതി. രാത്രി പത്ത് മണിയോടെയുള്ള സമയത്ത് തനിക്ക് ചുറ്റും പുരുഷന്മാർ മാത്രമുണ്ടായിരുന്നിട്ടും യാതൊരുവിധ സുരക്ഷിതത്വക്കുറവും തോന്നിയില്ലെന്നാണ് റുതുജ വാർഹഡെ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. മുംബൈ നഗരത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്കാണ് ഈ വീഡിയോ വഴിവെച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;നഗരത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ ബസിനുള്ളിലെ ദൃശ്യങ്ങൾ പകർത്തിയാണ് റുതുജ വീഡിയോ പങ്കുവെച്ചത്. ബസിൽ തനിക്കൊപ്പം മറ്റ് സ്ത്രീകൾ ആരും തന്നെ ഇല്ലായിരുന്നുവെന്ന് അവർ പറയുന്നു.&lt;/p&gt;&lt;p&gt;'രാത്രി 10 മണിക്ക് ആണുങ്ങൾ മാത്രമുള്ള ഒരു ബസിലാണ് ഞാൻ യാത്ര ചെയ്യുന്നത്. കൂടെ ഒറ്റ സ്ത്രീ പോലുമില്ല. എങ്കിലും എനിക്ക് യാതൊരു ഭയവും തോന്നുന്നില്ല. ഇതിന് ഒരേയൊരു കാരണം മാത്രമേയുള്ളൂ, ഞാൻ മുംബൈയിലാണ്' റുതുജ വീഡിയോയിൽ പറഞ്ഞു. തനിച്ച് യാത്ര ചെയ്യുമ്പോഴും ഈ ആത്മവിശ്വാസം നൽകുന്നത് മുംബൈ നഗരവും മഹാരാഷ്ട്രയുമാണെന്നും അവർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;വീഡിയോയുടെ ക്യാപ്ഷനിൽ മഹാരാഷ്ട്രയോടുള്ള തന്റെ സ്നേഹവും അവർ പ്രകടിപ്പിച്ചു. 'അതാണ് എന്റെ മഹാരാഷ്ട്ര. നിരവധി മനോഹരമായ കാര്യങ്ങളാൽ അറിയപ്പെടുന്നതാണ് ഈ നഗരം. ഒരു മഹാരാഷ്ട്രക്കാരിയാണെന്നത് എപ്പോഴും അഭിമാനം കൊള്ളിക്കാറുണ്ട്' എന്നും അവർ എഴുതി.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Rutuja Warhade (@rutuja.works)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;രാത്രി വൈകിയും സജീവമായിരിക്കുന്ന മുംബൈ നഗരത്തെക്കുറിച്ചും ഇവിടുത്തെ പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ചും നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ലോക്കൽ ട്രെയിനുകളും ടാക്സികളും ബസുകളും ഉൾപ്പെടെയുള്ളവ രാത്രി വൈകിയും സുഗമമായി സർവീസ് നടത്തുന്ന നഗരത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന സുരക്ഷിതത്വത്തെയാണ് വീഡിയോയിലൂടെ പലരും എടുത്തുപറയുന്നത്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/10-pm-bus-full-of-men-no-women-but-feels-safe-mumbai-woman-shares-video-articleshow-a4eiqum"/>
        </item>
        <item>
            <title><![CDATA[പ്രായത്തിന് മൂത്തതായതുകൊണ്ടുമാത്രം ഒരാളുടെ കാൽ തൊട്ട് വന്ദിക്കണോ? ഇതാണോ യഥാർത്ഥ ആദരവ്? പോസ്റ്റ്]]></title>
            <link>https://www.asianetnews.com/web-specials-magazine/touching-elders-feet-post-viral-debate-articleshow-dxmg7ft</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/touching-elders-feet-post-viral-debate-articleshow-dxmg7ft</guid>
            <pubDate>Sat, 22 Aug 2026 14:41:45 +0530</pubDate>
            <description><![CDATA[&lt;p&gt;'പ്രായം ഒരു നേട്ടമല്ല. ഒരാൾ നിങ്ങളുടെ അങ്കിളോ ആന്&zwj;റിയോ, ബന്ധുവോ, മുതിർന്ന ആളോ ആയി എന്നത് കൊണ്ടുമാത്രം അവർ ആ ആദരവിന് അർഹരാകുന്നില്ല. പ്രായം കൊണ്ടുമാത്രമാണ് ബഹുമാനം ലഭിക്കേണ്ടതെങ്കിൽ, മുതിർന്ന എല്ലാ വ്യക്തികളും വിവേകമുള്ളവരാകുമായിരുന്നു; എന്നാൽ യാഥാർത്ഥ്യം അതല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം'.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mbv17qht5eq885myye9jma,imgname-new-project---2026-08-22t144047.410-1787389904119.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുതിർന്നവരുടെ കാൽതൊട്ട് വന്ദിക്കുന്ന രീതിയെ ചോദ്യം ചെയ്ത് സ്റ്റാർട്ടപ്പ് സ്ഥാപകൻ. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച തന്നെ നടക്കുകയാണ്. പ്രായം കൊണ്ടുമാത്രം ഒരാൾ ആദരവിന് അർഹനാകുന്നുണ്ടോ എന്നും, ബഹുമാനം എന്നത് സാമൂഹിക സമ്മർദ്ദം കൊണ്ടല്ല, മറിച്ച് യഥാർത്ഥ ആദരവിൽ നിന്നാണ് ഉണ്ടാകേണ്ടതെന്നുമാണ് 'നോട്ട് ഡേറ്റിംഗ്' സഹസ്ഥാപകനും സി.ഇ.ഒയുമായ ജസ്&zwnj;വീർ സിംഗ് തന്റെ പോസ്റ്റിൽ പറയുന്നത്.&lt;/p&gt;&lt;p&gt;'പ്രായം കൂടിയതുകൊണ്ടു മാത്രം ഒരാളുടെ കാൽതൊട്ട് വന്ദിക്കുന്ന രീതി അവസാനിപ്പിക്കണം. അത് യഥാർത്ഥ ബഹുമാനമല്ല, മറിച്ച് കുട്ടിക്കാലം മുതൽ കണ്ടുപഠിച്ച ഒരു സാമൂഹിക സമ്പ്രദായം മാത്രമാണ്' എന്ന് സിംഗ് കുറിച്ചു. കുടുംബങ്ങളിൽ നിന്ന് പഠിപ്പിച്ചുവിടുന്നതുകൊണ്ടാണ് പലരും ചിന്തിക്കുകപോലും ചെയ്യാതെ ഈ രീതി യാന്ത്രികമായി പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രായക്കൂടുതൽ ഉള്ളതുകൊണ്ടു മാത്രം ഒരാൾ ബഹുമാനത്തിന് അർഹനാകുന്നു എന്ന ആശയത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.&lt;/p&gt;&lt;p&gt;'പ്രായം ഒരു നേട്ടമല്ല. ഒരാൾ നിങ്ങളുടെ അങ്കിളോ ആന്&zwj;റിയോ, ബന്ധുവോ, മുതിർന്ന ആളോ ആയി എന്നത് കൊണ്ടുമാത്രം അവർ ആ ആദരവിന് അർഹരാകുന്നില്ല. പ്രായം കൊണ്ടുമാത്രമാണ് ബഹുമാനം ലഭിക്കേണ്ടതെങ്കിൽ, മുതിർന്ന എല്ലാ വ്യക്തികളും വിവേകമുള്ളവരാകുമായിരുന്നു; എന്നാൽ യാഥാർത്ഥ്യം അതല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം'.&lt;/p&gt;&lt;p&gt;'മതപരമായ വസ്ത്രങ്ങൾ ധരിച്ചതുകൊണ്ടോ, രക്തബന്ധമുള്ളവരായതുകൊണ്ടോ മാത്രം ഒരാൾക്കും ഈ ബഹുമാനം ലഭിക്കരുത്. വ്യക്തിത്വത്തിന് മാത്രമാണ് അത് നേടാനാകുക. അർത്ഥവത്തായ എന്തെങ്കിലും നേടിയ വ്യക്തികളുടെ മാത്രം കാൽതൊട്ട് വന്ദിക്കുക. ഈ വ്യക്തിയിൽ നിന്ന് എനിക്ക് കാര്യങ്ങൾ പഠിക്കാനുണ്ട് എന്ന് തോന്നിപ്പിക്കുന്നവരുടെ മുന്നിൽ മാത്രം തലകുനിക്കുക' അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിർന്നവരോട് അനാദരവ് കാണിക്കണം എന്നല്ല താൻ ഉദ്ദേശിച്ചതെന്നും, ബഹുമാനം എന്നത് ആത്മാർത്ഥമായി തോന്നുമ്പോൾ മാത്രം ചെയ്യേണ്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;Touching someone's feet just because they're older should stop. That isn't respect, that's social conditioning.Most people in India don&rsquo;t do it out of respect, they do it because they&rsquo;ve been programmed since childhood.They bend because everyone else is bending. They don't&hellip;&lt;/p&gt;&lt;p&gt;&mdash; Jasveer Singh (@jasveer10) August 20, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ജസ്&zwnj;വീർ സിംഗിന്റെ കുറിപ്പ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ഇതിനെ 'ആദരവിനേക്കാൾ' ഉപരിയായി ഒരു 'പരിഗണന' അല്ലെങ്കിൽ 'മര്യാദ' ആയി കണക്കാക്കാം എന്നാണ് ഒരാൾ കമന്റ് ചെയ്തത്. അതേസമയം, ജസ്&zwj;വീർ പറഞ്ഞത് ശരിവച്ചുകൊണ്ടും ഒരുപാടുപേർ രം​ഗത്തെത്തി.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/touching-elders-feet-post-viral-debate-articleshow-dxmg7ft"/>
        </item>
        <item>
            <title><![CDATA[കോർപറേറ്റ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു, 45 -ാം വയസ്സിൽ നഴ്സിങ്ങ് പഠിച്ച് യുവതി]]></title>
            <link>https://www.asianetnews.com/web-specials-magazine/woman-quit-corporate-job-started-studying-nursing-at-45-articleshow-g1pfhsd</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/woman-quit-corporate-job-started-studying-nursing-at-45-articleshow-g1pfhsd</guid>
            <pubDate>Fri, 21 Aug 2026 15:34:22 +0530</pubDate>
            <description><![CDATA[&lt;p&gt;കോർപ്പറേറ്റ് ജോലികളേക്കാൾ കൂടുതൽ സുരക്ഷിതത്വമാണ് ആരോഗ്യമേഖല നൽകുന്നതെന്ന് ക്രിസ്റ്റിക്ക് തോന്നി. യുണൈറ്റഡ് സ്റ്റേറ്റ്സ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം, രജിസ്റ്റർ ചെയ്ത നഴ്സുമാരുടെ തൊഴിൽ അവസരങ്ങൾ 2024 നും 2034 നും ഇടയിൽ 5 ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hwf2xr99n6t6c80t8ybz3x,imgname-new-project---2026-08-21t153241.865-1787306675128.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോർപറേറ്റ് ജോലികൾ പലതരം പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. അതിനിടയിലെ ജോലി സമ്മർദ്ദം വേറെ. ക്രിസ്റ്റി ലെയ്ഡൻ എന്ന 45 -കാരിയും ഇതെല്ലാം അനുഭവിച്ചയാളാണ്. ഒടുവിൽ, അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായൊരു മേഖലയിലേക്ക് ചേക്കേറുകയാണ് ക്രിസ്റ്റി ചെയ്തത്. ഇ കൊമേഴ്സ് രംഗത്തെ വലിയൊരു റീട്ടെയിൽ കമ്പനിയിൽ സീനിയർ മാനേജരായി ജോലി ചെയ്തിരുന്ന ക്രിസ്റ്റിയ്ക്ക് 2025 -ന്റെ തുടക്കത്തിലാണ് ജോലി നഷ്ടപ്പെട്ടത്. ഒരു വർഷത്തിലേറെയായി പുതിയ ജോലിക്ക് വേണ്ടി ശ്രമിച്ചു. പക്ഷേ, ജോലിയൊന്നും കിട്ടിയില്ല. ഒടുവിൽ കോർപ്പറേറ്റ് ലോകം വിട്ട് നഴ്സിങ് പഠിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;തുടക്കത്തിൽ പ്രൊഡക്റ്റ് മാനേജ്മെന്റ് റോളുകളിലായിരുന്നു ക്രിസ്റ്റി ജോലി അന്വേഷിച്ചിരുന്നത്. പിന്നീട് പ്രോജക്റ്റ്, പ്രോഗ്രാം മാനേജ്മെന്റ് മേഖലകളിലേക്കും അത് വ്യാപിപ്പിച്ചു. ഒരു വർഷത്തിനിടെ 250 -ലധികം അപേക്ഷകൾ അയച്ചെങ്കിലും 25 എണ്ണത്തിൽ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കാനായത്. മാസങ്ങൾ കഴിഞ്ഞതോടെ ഈ നീണ്ട അന്വേഷണം അവരുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്ന അവസ്ഥയിലെത്തി. സാമ്പത്തികമായി പിടിച്ചുനിൽക്കാൻ മാതാപിതാക്കളുടെ സഹായം തേടുകയും, ആഭരണങ്ങളും ഹാൻഡ്ബാഗുകളും വിൽക്കുകയും, അക്കൗണ്ടിലെ തുക പിൻവലിക്കുകയും ചെയ്യേണ്ടി വന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;നഴ്സിങ് തെരഞ്ഞെടുക്കാൻ കാരണം&lt;/strong&gt;&lt;/p&gt;&lt;p&gt;കോർപ്പറേറ്റ് ജോലികളേക്കാൾ കൂടുതൽ സുരക്ഷിതത്വമാണ് ആരോഗ്യമേഖല നൽകുന്നതെന്ന് ക്രിസ്റ്റിക്ക് തോന്നി. യുണൈറ്റഡ് സ്റ്റേറ്റ്സ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം, രജിസ്റ്റർ ചെയ്ത നഴ്സുമാരുടെ തൊഴിൽ അവസരങ്ങൾ 2024 നും 2034 നും ഇടയിൽ 5 ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഴ്സ് അനസ്തെറ്റിസ്റ്റ് ആകാനോ, ആസ്തെറ്റിക്സ് രംഗത്ത് നഴ്സ് ഇൻജക്ടറായി പ്രവർത്തിക്കാനോ ആണ് അവർ പ്രത്യേകിച്ചും താൽപ്പര്യപ്പെടുന്നത്. AI ടെക്നോളജി തന്റെ ഈ പുതിയ കരിയറിനെ ബാധിക്കില്ലെന്നാണ് ക്രിസ്റ്റി കരുതുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;45-ാം വയസ്സിൽ പുതിയ തുടക്കം&lt;/strong&gt;&lt;/p&gt;&lt;p&gt;നിലവിൽ ഓൺലൈൻ വഴിയുള്ള അക്സലറേറ്റഡ് നഴ്സിങ് പ്രോഗ്രാമിൽ ചേർന്ന ക്രിസ്റ്റി പഠനം പൂർത്തിയാക്കാൻ ഏകദേശം രണ്ട് വർഷമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോണുകൾ എടുത്തും കുടുംബത്തിന്റെ സാമ്പത്തിക സഹായത്തോടെയും ചില ജോലികൾ ചെയ്തുമാണ് അവർ ചെലവുകൾ കണ്ടെത്തുന്നത്. 'എല്ലാം ആദ്യം മുതൽ തുടങ്ങുകയാണ്, തന്റേത് ചെറിയ പ്രായമല്ലെന്ന് അറിയാം' എന്ന് ക്രിസ്റ്റി പറയുന്നു. എങ്കിലും വെല്ലുവിളികൾ തരണം ചെയ്ത് റിട്ടയർമെന്റ് കാലം വരെ നഴ്സിങ് രംഗത്ത് തന്നെ തുടരാനാണ് അവരുടെ തീരുമാനം.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/woman-quit-corporate-job-started-studying-nursing-at-45-articleshow-g1pfhsd"/>
        </item>
        <item>
            <title><![CDATA[പ്രായം വെറും നമ്പർ; എം ടെക് സ്വന്തമാക്കി 64 -കാരൻ, അച്ഛന്റെ നേട്ടം പങ്കുവച്ച് മകൻ]]></title>
            <link>https://www.asianetnews.com/web-specials-magazine/64-year-old-man-complete-mtech-son-shares-post-articleshow-k7tlv9c</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/64-year-old-man-complete-mtech-son-shares-post-articleshow-k7tlv9c</guid>
            <pubDate>Thu, 20 Aug 2026 21:53:51 +0530</pubDate>
            <description><![CDATA[&lt;p&gt;റിട്ടയർമെന്റിനു ശേഷം വെറുതെയിരിക്കാതെ, പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് ജീവിതത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന അദ്ദേഹത്തിന്റെ കഥ നിരവധിപ്പേരെയാണ് ആകർഷിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fzpkmfjvnyzcjkf0za5wpm,imgname-new-project---2026-08-20t215149.871-1787242958479.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഈ 64 -കാരൻ. ജോലിയിലെ തിരക്കുകൾക്കും നിരന്തരമായ യാത്രകൾക്കും ഇടയിലും കഠിനാധ്വാനം ചെയ്ത് എം.ടെക് ബിരുദം സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. തന്നെക്കാള്&zwj; വളരെ വളരെ പ്രായം കുറഞ്ഞ സഹപാഠികൾക്കിടയിൽ ക്ലാസിൽ ആദ്യ പത്ത് റാങ്കുകളിൽ ഒന്നാമനായാണ് അദ്ദേഹം വിജയം കൈവരിച്ചത്.&lt;/p&gt;&lt;p&gt;ഈ മനോഹരമായ നേട്ടം അദ്ദേഹത്തിന്റെ മകൻ ശശാങ്ക് ശ്രീവാസ്തവയാണ് എക്സ് (ട്വിറ്റർ) ലൂടെ പങ്കുവച്ചത്. റിട്ടയർമെന്റിനു ശേഷം വെറുതെയിരിക്കാതെ, പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് ജീവിതത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന അദ്ദേഹത്തിന്റെ കഥ നിരവധിപ്പേരെയാണ് ആകർഷിച്ചത്.&lt;/p&gt;&lt;p&gt;2022 -ൽ വിരമിച്ച ശേഷം ഉത്തർപ്രദേശിലെ മുനിസിപ്പൽ കോർപ്പറേഷനുകളുടെ റെഗുലേറ്ററി ബോഡിയിൽ ഡെപ്യൂട്ടി സി.ഇ.ഒ ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ആഴ്ചയും റോഡ് മാർഗ്ഗം ഏകദേശം 1,000 കിലോമീറ്ററിലധികം യാത്ര ചെയ്ത് വിവിധ ജില്ലകൾ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യേണ്ട തിരക്കുപിടിച്ച ജോലിയാണിത്. ഈ യാത്രകൾക്കിടയിലും നോട്ട് തയ്യാറാക്കിയും പഠനം തുടർന്നുമാണ് അദ്ദേഹം മികച്ച വിജയം നേടിയത്. എം.ടെക് വിജയത്തിന് പിന്നാലെ ഐ.ഐ.എം ലഖ്&zwnj;നൗവിൽ എക്സിക്യൂട്ടീവ് എജ്യുക്കേഷൻ പ്രോഗ്രാം ചെയ്യാനൊരുങ്ങുകയാണ് ഈ 64 -കാരൻ.&lt;/p&gt;&lt;p&gt;My dad completed his MTech last month. At 64. Top 10 in a class where the average student is half his age.And this is not a retired man with free time on his hands.After retiring in 2022, he joined back as Deputy CEO of the regulatory body overseeing municipal corporations in&hellip;&lt;/p&gt;&lt;p&gt;&mdash; Shashank Srivastava (@ThatSalariedGuy) August 19, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ശശാങ്ക് പങ്കുവെച്ച ഈ കുറിപ്പിന് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്. 'പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് ഇദ്ദേഹം വീണ്ടും തെളിയിക്കുന്നു', 'വളരെ പ്രചോദനം നൽകുന്ന ഒരു കഥ' എന്നിങ്ങനെ പോകുന്നു ആ കമന്റുകൾ. തന്റെ 50 -ാം വയസ്സിൽ ബി.എസ്.സി പഠനത്തിന് ചേർന്ന് സമയക്കുറവ് മൂലം ബുദ്ധിമുട്ടുന്ന മറ്റൊരാൾ കുറിച്ചത് ഈ പോസ്റ്റ് തനിക്ക് വലിയ പ്രചോദനമായി എന്നാണ്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/64-year-old-man-complete-mtech-son-shares-post-articleshow-k7tlv9c"/>
        </item>
        <item>
            <title><![CDATA['ഞാൻ ചൈനക്കാരിയല്ല, അസ്സൽ ഇന്ത്യക്കാരി'; പരിഹസിച്ചയാൾക്ക് ഹൃദയം തൊടുന്ന മറുപടിയുമായി പെൺകുട്ടി]]></title>
            <link>https://www.asianetnews.com/video-cafe-magazine/humko-indian-bolo-arunachal-pradesh-girls-reply-after-being-called-chinese-articleshow-ldcodt0</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/humko-indian-bolo-arunachal-pradesh-girls-reply-after-being-called-chinese-articleshow-ldcodt0</guid>
            <pubDate>Thu, 20 Aug 2026 21:38:45 +0530</pubDate>
            <description><![CDATA[&lt;p&gt;'ഒരുപക്ഷേ, ഒരു ഇന്ത്യൻ പെൺകുട്ടി എങ്ങനെ ആയിരിക്കണമെന്ന നിങ്ങളുടെ സങ്കൽപ്പവുമായി എന്റെ രൂപം ഒത്തുപോകില്ലായിരിക്കും. എന്നാൽ, വ്യത്യസ്ത മുഖങ്ങളും സംസ്കാരങ്ങളും ഭാഷകളും പാരമ്പര്യങ്ങളും ഒത്തുചേർന്നതാണ് എക്കാലത്തും ഇന്ത്യ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fypfffv9n5d5hstbtqjk2f,imgname-new-project---2026-08-20t213442.482-1787241905647.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തന്നെ കണ്ട് 'ചൈനക്കാരി' എന്ന് പരിഹസിച്ചയാൾക്ക് ഒരു കൊച്ചുകുട്ടി നൽകിയ ഹൃദയം തൊടുന്ന മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്ര​​ദ്ധിക്കപ്പെടുന്നത്. കർ​ഗ ടിങ്കിൾ ​ഗോം​ഗോ (Karga Tinkle Gongo) എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അരുണാചൽ പ്രദേശിൽ നിന്നുള്ള പെൺകുട്ടിയാണ് വീഡിയോയിൽ തന്നെ പരിഹസിച്ചയാൾക്കുള്ള മറുപടി നൽകുന്നത്.&lt;/p&gt;&lt;p&gt;'ഒരുപക്ഷേ, ഒരു ഇന്ത്യൻ പെൺകുട്ടി എങ്ങനെ ആയിരിക്കണമെന്ന നിങ്ങളുടെ സങ്കൽപ്പവുമായി എന്റെ രൂപം ഒത്തുപോകില്ലായിരിക്കും. എന്നാൽ, വ്യത്യസ്ത മുഖങ്ങളും സംസ്കാരങ്ങളും ഭാഷകളും പാരമ്പര്യങ്ങളും ഒത്തുചേർന്നതാണ് എക്കാലത്തും ഇന്ത്യ. ഞാൻ ആരാണെന്നതിലും എവിടെ നിന്നാണെന്നതിലും എനിക്ക് അഭിമാനമുണ്ട്, ഒപ്പം എനിക്ക് ഹിന്ദി സംസാരിക്കാൻ അറിയുന്നതിൽ സന്തോഷവുമുണ്ട്' എന്നും അവൾ കുറിച്ചു.&lt;/p&gt;&lt;p&gt;തനിക്ക് നേരെ വന്ന 'ചൈനീസ് കുട്ടി നന്നായി ഹിന്ദി സംസാരിക്കുന്നുണ്ട്' എന്ന തരത്തിലുള്ള കമന്റാണ് ഇത്തരമൊരു മറുപടി നൽകാൻ അവളെ പ്രേരിപ്പിച്ചത്. ഈ പരാമർശം തനിക്ക് ആദ്യം ചിരിയാണ് സമ്മാനിച്ചത്. എങ്കിലും ആളുകൾ അല്പം കൂടി മറ്റുള്ളവരെ വിധിച്ച് സംസാരിക്കുന്നത് കുറയ്ക്കുകയും ചെയ്യുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അവൾ പറഞ്ഞു. 'നമ്മളൊക്കെ ആദ്യം മനുഷ്യരാണ്, സെന്&zwj;ഡിങ് ലവ് ആന്&zwj;ഡ് ഗുഡ് വൈബ്സ്' എന്നും അവൾ കൂട്ടിച്ചേർത്തു.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Karga Tinkle Gongo (@karga_tinkle_gongo)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ദേഷ്യപ്പെടുകയോ പ്രകോപിതയാവുകയോ ചെയ്യുന്നതിന് പകരം, രൂപവ്യത്യാസങ്ങൾ കൊണ്ടുമാത്രം ആരും ഇന്ത്യക്കാരല്ലാതാകുന്നില്ലെന്ന് പക്വതയോടെ ഓർമ്മിപ്പിക്കുകയാണ് ഈ മിടുക്കി ചെയ്തത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. അനേകങ്ങളാണ് പോസ്റ്റിന് കമന്റ് നൽകിയത്. അവൾ തികഞ്ഞൊരു ഇന്ത്യക്കാരിയാണെന്നും ഇത്തരം പരിഹാസങ്ങളിൽ വിഷമിക്കേണ്ടതില്ലെന്നും നിരവധി പേർ അവളെ ആശ്വസിപ്പിച്ചു.&lt;/p&gt;&lt;p&gt;'വിഷമിക്കേണ്ട, നീ വളരെ മനോഹരിയായ ഒരു ഇന്ത്യൻ പെൺകുട്ടിയാണ്' എന്നാണ് ഒരാൾ കുറിച്ചത്. 'കുഞ്ഞേ, അനാവശ്യമായി സംസാരിക്കുന്ന ഇവരേക്കാൾ കൂടുതൽ ഇന്ത്യക്കാരിയാണ് നീ' എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/humko-indian-bolo-arunachal-pradesh-girls-reply-after-being-called-chinese-articleshow-ldcodt0"/>
        </item>
        <item>
            <title><![CDATA[അമേരിക്ക വിട്ട് ഇന്ത്യയിലേക്ക് വന്നു, പാർക്കിം​ഗിന് പോലും സ്ഥലമില്ല, ആകെ കഷ്ടപ്പാട്; വിവരിച്ച് യുവാവ്]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-indian-man-moved-back-from-us-about-issues-in-india-include-crowd-and-parking-problem-articleshow-n2x0umg</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-indian-man-moved-back-from-us-about-issues-in-india-include-crowd-and-parking-problem-articleshow-n2x0umg</guid>
            <pubDate>Fri, 21 Aug 2026 11:03:10 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു ഞായറാഴ്ച വൈകുന്നേരം മാളിൽ എത്തിയപ്പോൾ പാർക്കിംഗിനായി മാത്രം 25 മിനിറ്റിലധികം ക്യൂവിൽ കാത്തിരിക്കേണ്ടി വന്നതായും വൻരാജ് പറയുന്നു. വാരാന്ത്യങ്ങളിൽ തിരക്ക് കൂടുമെന്ന് അറിയാമായിരുന്നെങ്കിലും, മറ്റ് ദിവസം ഇല്ലാത്തതിനാൽ ആ ദിവസം പുറത്തിറങ്ങേണ്ടി വരികയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hcx6zjw7atvahr9m0mt7ck,imgname-new-project---2026-08-21t110137.005-1787290360818.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിദേശത്തെ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ആളുകൾ പലപ്പോഴും പല വെല്ലുവിളികളും നേരിടാറുണ്ട്. ഇന്ത്യയിലെ ബഹളം നിറഞ്ഞ ജീവിതവും അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നവുമെല്ലാം അതിൽ പെടുന്നു. അതുപോലെ, വൻരാജ് എന്ന യുവാവ് പങ്കുവച്ച തന്റെ അനുഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ചാണ് വൻരാജ് നാട്ടിലേക്ക് മടങ്ങിയത്. ജനസംഖ്യ, ഗതാഗതക്കുരുക്ക്, പാർക്കിംഗ് പ്രശ്നങ്ങൾ എന്നിവയാണ് തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നതെന്നാണ് വൻരാജ് പറയുന്നത്.&lt;/p&gt;&lt;p&gt;'ഇന്ത്യയിലേക്ക് സൗകര്യങ്ങൾ പ്രതീക്ഷിച്ച് തിരികെ വരരുത്, അതൊരു മിഥ്യാധാരണ മാത്രമാണ്' എന്നാണ് പ്രധാനമായും വൻരാജ് പറയുന്നത്. ഒരു ഞായറാഴ്ച വൈകുന്നേരം മാളിൽ എത്തിയപ്പോൾ പാർക്കിംഗിനായി മാത്രം 25 മിനിറ്റിലധികം ക്യൂവിൽ കാത്തിരിക്കേണ്ടി വന്നതായും വൻരാജ് പറയുന്നു. വാരാന്ത്യങ്ങളിൽ തിരക്ക് കൂടുമെന്ന് അറിയാമായിരുന്നെങ്കിലും, മറ്റ് ദിവസം ഇല്ലാത്തതിനാൽ ആ ദിവസം പുറത്തിറങ്ങേണ്ടി വരികയായിരുന്നു.&lt;/p&gt;&lt;p&gt;വിദേശത്ത് ജീവിക്കുമ്പോൾ ഓരോ കാര്യവും വളരെ എളുപ്പം, തടസങ്ങളൊന്നും ഇല്ലാതെ നടന്നിരുന്നു. എന്നാൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ ആ ഒരു സ്മൂത്&zwj;നെസ്സ് നഷ്ടപ്പെടുന്നതായി വൻരാജ് പറയുന്നു. അതുപോലെ, നഗരങ്ങളിലെ അമിതമായ ജനക്കൂട്ടവും വാഹനങ്ങളും കാരണം ആവശ്യത്തിന് പാർക്കിംഗ് സ്ഥലങ്ങൾ കിട്ടുന്നില്ല. മറ്റ് സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ അത് ട്രാഫിക് പൊലീസ് കൊണ്ടുപോകുമോ എന്ന ഭയവുമുണ്ട് എന്നാണ് വൻരാജ് പറയുന്നത്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Vanraj &amp;amp; Shubhshree | The Abroad Lab (@theabroadlab)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;നിരവധിപ്പേരാണ് വൻരാജിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. അതിൽ പലരും പോസ്റ്റിനെ അനുകൂലിച്ചു. വിദേശത്ത് നിന്നും എത്തിയാൽ ഇന്ത്യയിലെ ജീവിതം സൗകര്യപ്രദമല്ലാതെയാകാറുണ്ട് എന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ, അതേസമയം തന്നെ മറ്റ് പല കാര്യങ്ങളും ഇന്ത്യയിൽ എളുപ്പമാണ് എന്നും ഇന്ത്യയിലെ പരിമിതികൾക്കിടയിലും അങ്ങനെ ചില ​ഗുണങ്ങളുണ്ട് എന്നുമാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്. നിങ്ങൾ മടങ്ങിവന്നൊരു പ്രവാസിയാണോ? നിങ്ങൾക്കെന്താണ് തോന്നുന്നത്?&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-indian-man-moved-back-from-us-about-issues-in-india-include-crowd-and-parking-problem-articleshow-n2x0umg"/>
        </item>
        <item>
            <title><![CDATA[അച്ഛനമ്മമാര്‍ ഇഷ്ടം പോലെ പണമുണ്ടാക്കുന്നു, ജെന്‍ സി മടിയന്മാരായി തീരുന്നു; പോസ്റ്റുമായി യുവാവ്]]></title>
            <link>https://www.asianetnews.com/web-specials-magazine/rich-parents-destroying-gen-z-future-man-shares-post-debate-articleshow-q0k1vxm</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/rich-parents-destroying-gen-z-future-man-shares-post-debate-articleshow-q0k1vxm</guid>
            <pubDate>Sat, 22 Aug 2026 15:52:37 +0530</pubDate>
            <description><![CDATA[&lt;p&gt;&lsquo;പിന്നെ ഇവർ എന്താണ് ചെയ്യുന്നത്? ഒന്നും ചെയ്യുന്നില്ല. രാവിലെ 11 മണിക്ക് എഴുന്നേൽക്കുന്നു. മാതാപിതാക്കൾ ഉണ്ടാക്കിയ വരുമാനത്തിൽ സുഖമായി കഴിയുന്നു. മക്കൾക്ക് സുഖകരമായ ജീവിതം നൽകാനുള്ള മാതാപിതാക്കളുടെ ആഗ്രഹം കുടുംബത്തിന്റെ ലക്ഷ്യബോധത്തെത്തന്നെ ഇല്ലാതാക്കി.&rsquo;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mfygcjwty6a4jymw10cc5s,imgname-new-project---2026-08-22t155241.699-1787394212242.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ധനികരായ ഇന്ത്യൻ മാതാപിതാക്കൾ തങ്ങളുടെ വരുമാനം നൽകി മക്കളുടെ ഭാവി നശിപ്പിക്കുകയാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റ്. പ്രേം സോണി എന്ന സോഷ്യൽ മീഡിയ യൂസറാണ്, ജെൻ സി വിഭാഗത്തിൽ പെട്ടവർ അധ്വാനിക്കാൻ ആഗ്രഹമില്ലാത്തവരായി മാറാൻ കാരണം മാതാപിതാക്കളുടെ അമിതമായ സാമ്പത്തിക സുരക്ഷിതത്വമാണെന്ന വാദവുമായി രംഗത്തെത്തിയത്.&lt;/p&gt;&lt;p&gt;'വൻ സാമ്പത്തികശേഷിയുള്ള ഇന്ത്യൻ മാതാപിതാക്കൾ പാസീവ് ഇൻകം പങ്കുവെച്ച് അവരുടെ ഭാവി തകർക്കുകയാണ്. കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുകയാണെന്നാണ് അവർ കരുതുന്നത്. എന്നാൽ, യഥാർത്ഥത്തിൽ, അധ്വാനിക്കാൻ യാതൊരു താല്പര്യവുമില്ലാത്ത, മടിയന്മാരായ ഒരു തലമുറയെയാണ് അവർ സൃഷ്ടിച്ചത്. പ്രമുഖ നഗരങ്ങളിൽ 25 വയസ്സുള്ള നിരവധി യുവാക്കൾ ഈ സാമ്പത്തിക കുരുക്കിൽ അകപ്പെട്ടു കിടക്കുന്നത് കാണാം' പ്രേം സോണി കുറിച്ചു.&lt;/p&gt;&lt;p&gt;മൂന്ന് തരം മാനസികാവസ്ഥകളാണ് ഈ യുവാക്കളെ തളർത്തുന്നതെന്ന് അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു:&lt;/p&gt;&lt;p&gt;അഭിമാനക്കെണി: കുടുംബത്തിന്റെ ഉയർന്ന സാമൂഹിക പദവിയെ ബാധിക്കുമെന്ന ഭയം കാരണം ചെറിയ ജോലികളോ സെയിൽസ് പണികളോ ചെയ്യാൻ ഇവർ മടിക്കുന്നു.&lt;/p&gt;&lt;p&gt;ലൈഫ് സ്റ്റൈൽ കെണി: തങ്ങൾ നയിക്കുന്ന ഉയർന്ന ആഡംബര ജീവിതച്ചെലവുകൾക്ക് തുടക്കക്കാരുടെ ശമ്പളം തികയാത്തതിനാൽ ഇത്തരം ജോലികളോട് പൂർണ്ണ വിമുഖത കാണിക്കുന്നു.&lt;/p&gt;&lt;p&gt;അവകാശബോധത്തിന്റെ കുരുക്ക്: പരമ്പരാഗതമായി ചെയ്തുവരുന്ന കുടുംബ ബിസിനസുകൾ ഏറ്റെടുക്കാൻ ഇവർ തയ്യാറാകുന്നില്ല.&lt;/p&gt;&lt;p&gt;'പിന്നെ ഇവർ എന്താണ് ചെയ്യുന്നത്? ഒന്നും ചെയ്യുന്നില്ല. രാവിലെ 11 മണിക്ക് എഴുന്നേൽക്കുന്നു. മാതാപിതാക്കൾ ഉണ്ടാക്കിയ വരുമാനത്തിൽ സുഖമായി കഴിയുന്നു. മക്കൾക്ക് സുഖകരമായ ജീവിതം നൽകാനുള്ള മാതാപിതാക്കളുടെ ആഗ്രഹം കുടുംബത്തിന്റെ ലക്ഷ്യബോധത്തെത്തന്നെ ഇല്ലാതാക്കി. 55-ാം വയസ്സിലും അച്ഛൻ ദിവസം 10 മണിക്കൂർ അധ്വാനിക്കുമ്പോൾ, 25-കാരനായ മകൻ ജീവിതം ആസ്വദിക്കുകയാണ്' പോസ്റ്റിൽ പറയുന്നു.&lt;/p&gt;&lt;p&gt;HNI Indian parents are actively destroying their GenZ kids with their passive income. They thought they were securing their family's future.In reality, they just planted a generation of completely unemployable lethargic kids.If you go to any Tier-1 or Tier-2 city today and you&hellip;&lt;/p&gt;&lt;p&gt;&mdash; Prem Soni (@ValueWithPrem) August 19, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഈ അഭിപ്രായപ്രകടനത്തിന് അനുകൂലമായും പ്രതികൂലമായും നിരവധിയാളുകളാണ് രംഗത്തെത്തിയത്. എല്ലാവരെയും ഒരുപോലെ അളക്കരുതെന്നും, ഈ തലമുറയ്ക്ക് ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുകളാണുള്ളതെന്നും പ്രതികരിച്ചവരുമുണ്ട്. പരമ്പരാ​ഗതസമ്പത്ത് വേണം എന്നാൽ അധ്വാനിച്ച് തന്നെ അത് നിലനിർത്തുകയും വേണമെന്ന് പറഞ്ഞവരും ഉണ്ട്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/rich-parents-destroying-gen-z-future-man-shares-post-debate-articleshow-q0k1vxm"/>
        </item>
        <item>
            <title><![CDATA[100 രൂപയുമായി 6 വയസുകാരി ജ്വല്ലറിയിലേക്ക്, അമ്മയ്‍ക്കൊരു പിറന്നാൾ സമ്മാനം വേണം, പിന്നെ നടന്നത്]]></title>
            <link>https://www.asianetnews.com/web-specials-magazine/six-year-old-girl-visit-jewellery-stall-to-buy-birthday-gift-for-mom-with-100-rupees-viral-post-articleshow-v4472ct</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/six-year-old-girl-visit-jewellery-stall-to-buy-birthday-gift-for-mom-with-100-rupees-viral-post-articleshow-v4472ct</guid>
            <pubDate>Sat, 22 Aug 2026 17:24:48 +0530</pubDate>
            <description><![CDATA[&lt;p&gt;ഞായറാഴ്ച ഒരു എക്സിബിഷന് പോയതാണ് ധ്രുവിന്&zwj;റെ സഹോദരി ​ഗീതാഞ്ജലിയും ഭർത്താവും അവരുടെ മക്കളും. ആ സമയത്താണ് ആറു വയസ്സുകാരിയായ മകൾ അന്യ അമ്മയ്ക്കൊരു പിറന്നാൾ സമ്മാനം വാങ്ങണമെന്ന് ആ​ഗ്രഹിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mn4z6dbbntek2kxfaaev20,imgname-new-project---2026-08-22t171748.741-1787399666893.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമ്മയ്ക്ക് പിറന്നാൾ സമ്മാനം വാങ്ങാൻ നൂറു രൂപയുമായി എത്തിയ ആറുവയസ്സുകാരിയുടെയും അവളെ നിരാശയാക്കി മടക്കിയയക്കാത്ത ജ്വല്ലറി ജീവനക്കാരുടെയും അതിമനോഹരമായൊരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുന്നത്. ധ്രുവ് തൽവാർ എന്ന യുവാവാണ് ഈ കുറിപ്പ് ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഞായറാഴ്ച ഒരു എക്സിബിഷന് പോയതാണ് ധ്രുവിന്&zwj;റെ സഹോദരി ​ഗീതാഞ്ജലിയും ഭർത്താവും അവരുടെ മക്കളും. അത് കഴിഞ്ഞുള്ള ദിവസമായിരുന്നു ഗീതാഞ്ജലിയുടെ പിറന്നാള്&zwj;. ആ സമയത്താണ് ആറു വയസ്സുകാരിയായ മകൾ അന്യ അമ്മയ്ക്കൊരു പിറന്നാൾ സമ്മാനം വാങ്ങണമെന്ന് ആ​ഗ്രഹിക്കുന്നത്. അമ്മയ്ക്ക് ആഭരണങ്ങളോട് താൽപ്പര്യമുള്ളതിനാൽ അന്യ അവിടെയുണ്ടായിരുന്ന ജ്വല്ലറി സ്റ്റാളുകളിലേക്കാണ് പോയത്. ഒടുവിൽ 'കൈറ്റ് ജ്വൽസ്' എന്ന സ്റ്റാളിലെത്തിയ കുട്ടി തന്റെ കയ്യിലുണ്ടായിരുന്ന 100 രൂപയും താൻ വരച്ച ഒരു ചിത്രവും നീട്ടി അമ്മയ്ക്ക് ഒരു ചെയിൻ ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;കുട്ടിയുടെ നിഷ്കളങ്കമായ ആഗ്രഹം മനസ്സിലാക്കിയ ജ്വല്ലറി ജീവനക്കാർ ആ പണവും ചിത്രവും വാങ്ങി പകരം ഒരു ചെറിയ വെള്ളി ചെയിൻ അവൾക്ക് സമ്മാനമായി നൽകി. പിന്നീട് കാര്യമറിഞ്ഞ അമ്മ ഗീതാഞ്ജലി ബാക്കി തുക നൽകാൻ ബന്ധപ്പെട്ടപ്പോൾ, അന്യ തങ്ങളുമായി ചർച്ച നടത്തിയാണ് ആ കച്ചവടം ഉറപ്പിച്ചത് എന്നും അതിനാൽ വേറെ പണം നൽകേണ്ടതില്ല എന്നുമായിരുന്നു ജ്വല്ലറി അധികൃതരുടെ മറുപടി. താൻ ജ്വല്ലറി സന്ദർശിക്കുമെന്നും എന്തെങ്കിലും വാങ്ങുമെന്നും അമ്മ മെസ്സേജിൽ പറയുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;എന്തായാലും, ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ച കുറിപ്പ് വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. കുട്ടിയുടെ അഭിമാനവും സന്തോഷവും നഷ്ടപ്പെടുത്താതെ തന്നെ ആ നിമിഷത്തെ സ്നേഹത്തോടെ സ്വീകരിച്ച ജ്വല്ലറി ജീവനക്കാരുടെ പ്രവൃത്തിക്ക് സാമൂഹിക മാധ്യമങ്ങളിൽ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. ഒപ്പം ആ കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ സ്നേഹത്തെ കുറിച്ചും പലരും കമന്റുകൾ നൽകി.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/six-year-old-girl-visit-jewellery-stall-to-buy-birthday-gift-for-mom-with-100-rupees-viral-post-articleshow-v4472ct"/>
        </item>
        <item>
            <title><![CDATA[മഹാമോശം ആനിമേഷനും വിചിത്രമായ കഥയും; നേരിട്ടറിയാൻ ജനം തിയേറ്ററിലേക്ക്, കോടികൾ വാരി ആനിമേഷൻ ചിത്രം]]></title>
            <link>https://www.asianetnews.com/web-specials-magazine/badly-animated-chinese-film-niu-lai-unexpected-box-office-hit-articleshow-vwy015z</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/badly-animated-chinese-film-niu-lai-unexpected-box-office-hit-articleshow-vwy015z</guid>
            <pubDate>Sat, 22 Aug 2026 16:07:24 +0530</pubDate>
            <description><![CDATA[&lt;p&gt;തിയേറ്ററുകൾക്കുള്ളിൽ നിന്ന് റെക്കോർഡ് ചെയ്ത വീഡിയോ ക്ലിപ്പുകൾ പ്രേക്ഷകർ ചൈനീസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ മാറിമറഞ്ഞു. ചിത്രം എത്രത്തോളം വിചിത്രമാണെന്ന് നേരിട്ട് കണ്ടറിയാൻ ആളുകൾ കൂട്ടത്തോടെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്താൻ തുടങ്ങി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mgq5pjvwbcq6k14m1r3e72,imgname-new-project---2026-08-22t160523.068-1787395020498.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മോശം ആനിമേഷനും വിചിത്രമായ കഥയും കാരണം സോഷ്യൽ മീഡിയയിൽ ട്രോളുകളായും മീമുകളായും പ്രചരിച്ച ഒരു കുറഞ്ഞ ബജറ്റ് ചൈനീസ് ആനിമേഷൻ ചിത്രം തിയേറ്ററുകളിൽ അപ്രതീക്ഷിതമായി വൻ വിജയമായിത്തീർന്നു. ഓഗസ്റ്റ് 5 -ന് ചൈനയിൽ റിലീസ് ചെയ്ത 'ന്യ ലൈ' എന്ന ചിത്രമാണ് ഇപ്പോൾ ചൈനീസ് സിനിമാലോകത്തെ പ്രധാന ചർച്ചാവിഷയം. ഒരു കൊച്ചു കാളക്കുട്ടി വീരനായ ഒരു പോരാളിയാകാൻ നടത്തുന്ന സ്വപ്നസമാനമായ യാത്രയാണ് ഈ ചിത്രത്തിന്റെ കഥ.&lt;/p&gt;&lt;p&gt;&lt;strong&gt;ആദ്യം പരാജയം, പിന്നെ വൻ തിരിച്ചുവരവ്&lt;/strong&gt;&lt;/p&gt;&lt;p&gt;സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം ആദ്യ ദിവസങ്ങളിൽ ചിത്രം വൻ പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. ചിത്രത്തിലെ ഗ്രാഫിക്സും ആനിമേഷനും കണ്ട് പ്രേക്ഷകർ അതിനെ പരിഹസിക്കാൻ തുടങ്ങി. പാമ്പുകളെ കണ്ടാൽ സ്പ്രിംഗുകൾ പോലെയും, പുല്ലിനെ 'പുല്ല്' എന്നെഴുതിയ മഞ്ഞക്കട്ടകളായും, മരച്ചില്ലകളിലെ ഇലകളെ വെറും പന്തുകളായുമാണ് ചിത്രത്തിൽ കാണിച്ചിരുന്നത്. റിലീസ് ചെയ്ത് ആദ്യ 10 ദിവസത്തിനുള്ളിൽ വെറും 7,000 യുവാൻ (ഏകദേശം 1,000 യു.എസ്. ഡോളർ) മാത്രമാണ് ചിത്രത്തിന് നേടാനായത്. എന്നാൽ, തിയേറ്ററുകൾക്കുള്ളിൽ നിന്ന് റെക്കോർഡ് ചെയ്ത വീഡിയോ ക്ലിപ്പുകൾ പ്രേക്ഷകർ ചൈനീസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ മാറിമറഞ്ഞു. ചിത്രം എത്രത്തോളം വിചിത്രമാണെന്ന് നേരിട്ട് കണ്ടറിയാൻ ആളുകൾ കൂട്ടത്തോടെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്താൻ തുടങ്ങി.&lt;/p&gt;&lt;p&gt;&lt;strong&gt;കോടികളുടെ ബോക്സ് ഓഫീസ് നേട്ടം&lt;/strong&gt;&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 18 ആയപ്പോഴേക്കും ചിത്രം 2.1 കോടിയിലധികം യുവാൻ (ഏകദേശം 29 ലക്ഷം യു.എസ്. ഡോളർ) തിയേറ്ററുകളിൽ നിന്ന് നേടി. ചൈനീസ് ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ മായോയാൻ പ്രൊഫഷണലിന്റെ പ്രവചനപ്രകാരം ചിത്രം അവസാനത്തോടെ 13.5 കോടി യുവാൻ ബോക്സ് ഓഫീസിൽ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം കാണാൻ എത്തുന്നവരിൽ ഭൂരിഭാഗവും തിയേറ്ററുകളെ ഒരു കോമഡി ഷോ പോലെയോ കൂട്ടായ ആഘോഷങ്ങൾക്കുള്ള വേദിയായോ ആണ് കാണുന്നത്. ചിത്രം ഒരു ട്രെൻഡായതോടെ ആളുകൾക്കിടയിലെ പ്രധാന സംസാരാവിഷയമായും ഇത് മാറി.&lt;/p&gt;&lt;p&gt;&lt;strong&gt;അമ്മയും മകനും ചേർന്നൊരുക്കിയ ചിത്രം&lt;/strong&gt;&lt;/p&gt;&lt;p&gt;സംവിധായകൻ ഷിൻ യുമെംഗും അദ്ദേഹത്തിന്റെ അമ്മയായ തിരക്കഥാകൃത്ത് സുൻ ലിഫാങ്ങും ചേർന്ന് അഞ്ച് വർഷം കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചത്. പ്രതിസന്ധികളെ തരണം ചെയ്യുന്നതിനെയും കുടുംബബന്ധങ്ങളുടെ മൂല്യത്തെയും കുറിച്ചുള്ള ഒരു സന്ദേശം നൽകാനാണ് ചിത്രം നിർമ്മിച്ചതെന്ന് സംവിധായകൻ പറഞ്ഞു. ആവശ്യത്തിന് പണമോ മികച്ച ഉപകരണങ്ങളോ ഇല്ലാത്തതാണ് ആനിമേഷന്റെ നിലവാരത്തെ ബാധിച്ചത്.&lt;/p&gt;&lt;p&gt;ഇന്നത്തെ കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പെട്ടെന്ന് നിർമ്മിച്ചെടുക്കുന്ന കൃത്രിമ ദൃശ്യങ്ങളേക്കാൾ, അപൂർണ്ണമെങ്കിലും മനുഷ്യന്റെ അധ്വാനമുള്ള ലളിതവും വിചിത്രവുമായ സൃഷ്ടികളെ ആളുകൾ സ്വീകരിക്കുന്നതിന്റെ തെളിവാണ് ഇതെന്നും മാധ്യമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;&lt;p&gt;ഇത്തരം മോശം നിലവാരമുള്ള സിനിമകൾ വിജയിക്കുന്നത് സിനിമാമേഖലയ്ക്ക് നല്ലതല്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, തങ്ങളുടെ പണം ഏത് സിനിമയ്ക്ക് ചെലവഴിക്കണമെന്ന് തീരുമാനിക്കാൻ പ്രേക്ഷകർക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് മറുവശത്തുള്ളവരുടെ അഭിപ്രായം.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/badly-animated-chinese-film-niu-lai-unexpected-box-office-hit-articleshow-vwy015z"/>
        </item>
        <item>
            <title><![CDATA[ജോലിയിൽ കയറി വെറും 6 -ാം മണിക്കൂറിൽ രാജിവെച്ച് ജീവനക്കാരൻ; കാരണം ഇത്]]></title>
            <link>https://www.asianetnews.com/web-specials-magazine/fresh-hire-resigned-six-hours-into-the-job-viral-post-articleshow-xx84h5s</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/fresh-hire-resigned-six-hours-into-the-job-viral-post-articleshow-xx84h5s</guid>
            <pubDate>Thu, 20 Aug 2026 22:30:43 +0530</pubDate>
            <description><![CDATA[&lt;p&gt;വെറും ആറ് മണിക്കൂർ മാത്രമാണ് അയാൾ ആ സ്ഥാപനത്തിൽ ജോലി ചെയ്തത്. സംഭവിച്ചതെന്താണെന്ന് മനസ്സിലാകാതെ മാനേജർ പഴയ ജീവനക്കാരനെ വിളിച്ച് ചോദിച്ചപ്പോൾ, 'നിങ്ങൾ എന്തൊക്കെ പഠിപ്പിക്കാൻ പറഞ്ഞോ, അതൊക്കെ ഞാൻ പറഞ്ഞുകൊടുത്തു' എന്നായിരുന്നു മറുപടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0g1vgage0rr69vyxf96dwjd,imgname-new-project---2026-08-20t222511.151-1787245216080.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജോലിയിൽ പ്രവേശിച്ച് വെറും ആറ് മണിക്കൂറിനുള്ളിൽ ജോലിയുപേക്ഷിച്ച് ജീവനക്കാരൻ. ഡെൽഹി ആസ്ഥാനമായുള്ള 'ഹയറിംഗ് ഇൻസൈഡർ' സ്ഥാപകൻ ഹർഷിത് ശ്രീവാസ്തവയാണ് ലിങ്ക്ഡ്ഇനിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തന്റെ സഹപ്രവർത്തകൻ കമ്പനിയിൽ രാജിക്കത്ത് നൽകി. നിങ്ങൾക്ക് പകരം ഒരാളെ കണ്ടെത്തി ജോലിയിൽ ട്രെയിനിം​ഗ് നൽകിയ ശേഷം പിരിഞ്ഞുപോകാമെന്ന് മാനേജർ ആവശ്യപ്പെട്ടു. അങ്ങനെ കണ്ടെത്തിയ ആളാണ് ആറ് മണിക്കൂറിനുള്ളിൽ പിരിഞ്ഞുപോയതെന്ന് പോസ്റ്റിൽ പറയുന്നു.&lt;/p&gt;&lt;p&gt;രാജിക്കത്ത് കൊടുത്ത ജീവനക്കാരൻ ഇന്റർവ്യൂ നടത്തിയാണ് തനിക്ക് പകരം പുതിയൊരാളെ തിരഞ്ഞെടുത്തത്. പുതിയ ജീവനക്കാരന്റെ ആദ്യത്തെ ദിവസം തന്നെ പഴയ ജീവനക്കാരൻ കമ്പനിയുടെ പ്രവർത്തനരീതികളും പ്രൊജക്ടുകളും ഡെഡ്&zwnj;ലൈനുകളും ഒക്കെ പറഞ്ഞുകൊടുത്തു. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളേക്കാൾ അധികം ബുദ്ധിമുട്ടുണ്ട് ജോലിക്ക് എന്ന് പഴയ ജീവനക്കാരൻ പുതിയയാളോട് തുറന്ന് പറയുകയും ചെയ്തു. ഇത്രയധികം ഉത്തരവാദിത്തങ്ങളും ജോലിയിലെ ശരിക്കുമുള്ള സമ്മർദ്ദവും കണ്ട പുതിയ ജീവനക്കാരൻ ഭയന്നുപോയി. താൻ ഇന്റർവ്യൂവിൽ വഞ്ചിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ അയാൾ, വൈകുന്നേരമായപ്പോഴേക്കും മാനേജറുടെ അടുത്ത് ചെന്ന് രാജി സമർപ്പിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;വെറും ആറ് മണിക്കൂർ മാത്രമാണ് അയാൾ ആ സ്ഥാപനത്തിൽ ജോലി ചെയ്തത്. സംഭവിച്ചതെന്താണെന്ന് മനസ്സിലാകാതെ മാനേജർ പഴയ ജീവനക്കാരനെ വിളിച്ച് ചോദിച്ചപ്പോൾ, 'നിങ്ങൾ എന്തൊക്കെ പഠിപ്പിക്കാൻ പറഞ്ഞോ, അതൊക്കെ ഞാൻ പറഞ്ഞുകൊടുത്തു' എന്നായിരുന്നു മറുപടി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;എന്നാൽ, കമ്പനിയുടെ യഥാർത്ഥ ജോലിയും തുടക്കത്തിൽ നൽകിയ വാഗ്ദാനങ്ങളും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നതാണ് പുതുതായി ജോലിക്കെത്തിയ യുവാവ് ആറ് മണിക്കൂറിൽ രാജി വച്ചുപോകാൻ കാരണമായത് എന്ന് ഹർഷിത് ശ്രീവാസ്തവ പറയുന്നു. ജോലിക്കായി നൽകുന്ന തെറ്റായ വാഗ്ദാനങ്ങൾ കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ജീവനക്കാരൻ കൂടി രാജി വെച്ച് പോയതോടെ, ജോലികൾ ചെയ്യാൻ ആളില്ലാതെ വന്നു. അങ്ങനെ, പഴയ ജീവനക്കാരനോട് തന്നെ കമ്പനിയിൽ കുറച്ചു നാളും കൂടി തുടരാൻ ആവശ്യപ്പെടുകയായിരുന്നുവത്രെ.&lt;/p&gt;&lt;p&gt;നിരവധിപ്പേരാണ് പോസ്റ്റിന് കമൻ&zwnj;റുകൾ നൽകിയത്. എപ്പോഴും ഇന്റർവ്യൂവിൽ തന്നെ ജോലിയുടെ യഥാർത്ഥ സ്വഭാവം ആളുകളെ അറിയിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/fresh-hire-resigned-six-hours-into-the-job-viral-post-articleshow-xx84h5s"/>
        </item>
        <item>
            <title><![CDATA[ഇന്ത്യൻ ഗ്രാമങ്ങളിലെ ഇന്റർനെറ്റ് ക്ഷാമം, പരിഹാരമായി സ്റ്റാർലിങ്ക്; വാദവുമായി ഇലോൺ മസ്ക്]]></title>
            <link>https://www.asianetnews.com/web-specials-magazine/elon-musk-starlink-rural-india-internet-scarcity-articleshow-zx5lvez</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/elon-musk-starlink-rural-india-internet-scarcity-articleshow-zx5lvez</guid>
            <pubDate>Sat, 22 Aug 2026 16:31:22 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യത്തെ സേവനം കുറഞ്ഞ മേഖലകളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കാൻ ഇന്ത്യയ്ക്ക് സ്റ്റാർലിങ്ക് ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് DozDesigner (@cb_doge) എന്ന എക്സ് യൂസർ പങ്കുവെച്ച പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ടാണ് മസ്ക് നിലപാട് വ്യക്തമാക്കിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j5dz6jhm9wrkgdgvag525en2,imgname-new-project--27-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വർക്ക് ഫ്രം ഹോം, ഡിജിറ്റൽ പഠനം, ഓൺലൈൻ തൊഴിലവസരങ്ങൾ എന്നിവയിലൂടെ വേഗമേറിയ 5G-യും വയർലെസ് ഫിക്സഡ് ഇന്റർനെറ്റും ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ മാറ്റിക്കൊണ്ടിരിക്കുകയാണെങ്കിലും, രാജ്യത്തെ പല വിദൂര ഗ്രാമങ്ങളിലും ഇപ്പോഴും അടിസ്ഥാന 4G സേവനങ്ങൾ പോലും ലഭ്യമല്ല. ദൈനംദിന ജീവിതത്തിനും സർക്കാർ സേവനങ്ങൾക്കും ഇന്റർനെറ്റ് അത്യന്താപേക്ഷിതമായ ഇക്കാലത്ത്, ഈ ഇൻറർനെറ്റ് ലഭ്യത കുറവ് ഗ്രാമീണർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരമായി തന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ 'സ്റ്റാർലിങ്കി'ന് ഇന്ത്യയിലെ ഇന്റർനെറ്റ് സൗകര്യമില്ലാത്ത മേഖലകളെ സഹായിക്കാൻ കഴിയുമെന്ന് അവകാശപ്പെടുകയാണ് ഇലോൺ മസ്ക്.&lt;/p&gt;&lt;p&gt;രാജ്യത്തെ സേവനം കുറഞ്ഞ മേഖലകളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കാൻ ഇന്ത്യയ്ക്ക് സ്റ്റാർലിങ്ക് ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് DozDesigner (@cb_doge) എന്ന എക്സ് യൂസർ പങ്കുവെച്ച പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ടാണ് മസ്ക് നിലപാട് വ്യക്തമാക്കിയത്. 'ഇന്ത്യയിൽ, പ്രത്യേകിച്ച് സേവനങ്ങൾ എത്താത്ത ഗ്രാമീണ മേഖലകളിൽ ഏറ്റവും അർഹരായവരിലേക്ക് ഇന്റർനെറ്റ് എത്തിക്കാൻ സ്റ്റാർലിങ്കിന് സാധിക്കും' മസ്ക് കുറിച്ചു.&lt;/p&gt;&lt;p&gt;മസ്ക് റീഷെയർ ചെയ്ത പോസ്റ്റിലെ പ്രസക്ത വിവരങ്ങൾ ഇങ്ങനെ: രാജ്യത്തുടനീളം 109.3 കോടി ഇന്റർനെറ്റ് വരിക്കാരുണ്ടെങ്കിലും ഇതിൽ 44.087 കോടി മാത്രമാണ് ഗ്രാമീണ മേഖലയിൽ നിന്നുള്ളത്. രാജ്യത്തെ 11,256 ഗ്രാമങ്ങളിൽ ഇപ്പോഴും 4G കണക്റ്റിവിറ്റി പോലുമില്ല.&lt;/p&gt;&lt;p&gt;ഭാരത്&zwnj;നെറ്റ് പദ്ധതി: അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ഭാരത്&zwnj;നെറ്റ് പദ്ധതി വഴി 8.5 ലക്ഷത്തിലധികം റൂട്ട് കിലോമീറ്റർ ഫൈബറും 80,472 ഗ്രാമപഞ്ചായത്ത് പോയിന്റ്സ് ഓഫ് പ്രസൻസുകളും (PoPs) സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗ്രാമങ്ങളിൽ പൂർണ്ണതോതിൽ സേവനമെത്തിക്കാൻ സാധിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;Starlink would help the least served in India, especially in rural areas https://t.co/ffCvpL61WQ&lt;/p&gt;&lt;p&gt;&mdash; Elon Musk (@elonmusk) August 21, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;strong&gt;അനുമതിക്കായി കാത്തിരിപ്പ്&lt;/strong&gt;&lt;/p&gt;&lt;p&gt;ഇന്ത്യയിലെ മലയോര-വിദൂര മേഖലകളിൽ അതിവേഗ ബ്രോഡ്&zwnj;ബാൻഡ് സേവനമെത്തിക്കാൻ മസ്ക് ഒരുങ്ങുന്നുണ്ടെങ്കിലും, വാണിജ്യപരമായ ലോഞ്ചിന് മുന്നോടിയായുള്ള കേന്ദ്ര സർക്കാരിന്റെ അന്തിമ സുരക്ഷാ അനുമതികൾ കമ്പനിക്ക് ഇതുവരെ ലഭ്യമായിട്ടില്ല. സ്റ്റാർലിങ്ക് ആവശ്യമായ പ്രധാന ടെലികോം ലൈസൻസുകൾ കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും അന്തിമ നടപടികൾ വൈകുകയാണ്. മുൻപ് ഇറാൻ സംഘർഷത്തിനിടെ ലൈസൻസില്ലാതെ അവിടെ സ്റ്റാർലിങ്ക് ടെർമിനലുകൾ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ ഉയർന്നതിനെത്തുടർന്ന്, സുരക്ഷാ ആശങ്കകൾ മുൻനിർത്തി ഇന്ത്യൻ അധികൃതർ അനുമതി നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/elon-musk-starlink-rural-india-internet-scarcity-articleshow-zx5lvez"/>
        </item>
    </channel>
</rss>
